Life Style

    • തയ്ച്ച് കിട്ടുന്ന പണം മിച്ചംപിടിച്ചു, തയ്യാറെടുപ്പിന് യുട്യൂബ് ടിപ്സ്; ഇത് വാസന്തിയുടെ വൈറല്‍ യാത്ര

      ‘സമ്പാദിക്കുക, പറ്റുന്നത്ര യാത്ര ചെയ്യുക..ലോകം കാണുക’ 59-ാം വയസ്സില്‍ എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ കണ്ണൂരിലെ വാസന്തിക്ക് പറയാനുള്ളത് അതുമാത്രമാണ്. പ്രായമോ, ആരോഗ്യ അവശതകളോ, പണമോ ഒന്നും വാസന്തി ചെറുവീട്ടിലിന്റെ സ്വപ്നങ്ങള്‍ക്ക് വിഘാതമായില്ല. തയ്യല്‍ ജോലി ചെയ്യുന്ന വാസന്തി വരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ചു സ്വരുക്കൂട്ടിയാണ് എവറസ്റ്റിലേക്ക് യാത്ര പുറപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി 23നാണ് വാസന്തി എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്ക് നടന്നുകയറിയത്. എട്ടുദിവസം നീണ്ട ട്രക്കിങ്ങിനൊടുവില്‍ ഉച്ചയോടെ ബേസ് ക്യാമ്പിലെത്തി. ‘വലിയ കല്ലും പാറയും എങ്ങനെയാണ് ഏന്തിവലിഞ്ഞ് കയറിയതെന്ന് അറിയില്ല. ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ബോധമുള്ളതിനാല്‍ തിടുക്കം കാണിച്ചില്ല. പതുക്കെ പതുക്കെ കയറുകയായിരുന്നു’-വാസന്തി ഓര്‍ക്കുന്നു. യൂട്യൂബില്‍ വീഡിയോകളുടെ സഹായത്തോടെയാണ് ട്രക്കിങ്ങിനായി തയ്യാറെടുത്തത്. ദിവസവും മൂന്നു മണിക്കൂറോളം നടത്തം പതിവാക്കിയിരുന്നു. ട്രക്കിങ് ബൂട്ടുകള്‍ ഇട്ടുകൊണ്ടായിരുന്നു യാത്ര. വൈകുന്നേരങ്ങളില്‍ 5-6 കിലോമീറ്ററുകള്‍ സുഹൃത്തുക്കള്‍ക്കൊപ്പം നടക്കും. അത്യാവശ്യം ഹിന്ദിയും പഠിച്ചു. പക്ഷെ യാത്ര അത്ര എളുപ്പമായിരുന്നു. കാലാവസ്ഥ ചതിച്ചെന്നും പറയാം മോശം കാലാവസ്ഥയില്‍ ഫ്ളൈറ്റ് റദ്ദാക്കി. നേപ്പാളില്‍ വച്ചു…

      Read More »
    • റാഗിങ്ങില്‍ മനോനില തെറ്റി സ്വന്തം കണ്ണുചൂഴ്‌ന്നെടുത്തു; ഡോക്ടറാകാന്‍ കൊതിച്ച സാവിത്രി…

      ഡോക്ടറാകണമെന്നായിരുന്നു സാവിത്രിയുടെ ആഗ്രഹം. നൃത്തവും പാട്ടും പഠനവുമായിരുന്നു സാവിത്രിയുടെ ജീവന്‍. 1996ല്‍ എസ്എസ്എല്‍സിക്ക് 600ല്‍ 377 മാര്‍ക്കും നേടി ഫസ്റ്റ്ക്ലാസോടെ പാസ്സായ സാവിത്രി വീട്ടുകാരോട് പറഞ്ഞത് തനിക്ക് ഡോക്ടറാകണമെന്നാണ്. എസ്എസ്എല്‍സിക്ക് ഫസ്റ്റ്ക്ലാസ് വാങ്ങി നാട്ടിലെ താരമായ ആ പെണ്‍കുട്ടി അങ്ങനെ സ്വപ്നം കണ്ടില്ലെങ്കില്‍ മാത്രമേ അത്ഭുതമുള്ളൂ. 210 വാങ്ങി പത്താംതരം ജയിക്കാന്‍ തന്നെ പാടുപെടുന്നവര്‍ക്കിടയില്‍ ആ 377ന് തിളക്കമേറെയായിരുന്നു. കാസര്‍കോട്ട് ചെറുവത്തൂര്‍ വെങ്ങാട്ട് മുണ്ടവളപ്പില്‍ കെ.പി.അമ്പുവിന്റെയും എം.വി.വട്ടിച്ചിയുടെയും മകളായാണ് സാവിത്രിയുടെ ജനനം. നാലുപെണ്‍മക്കളില്‍ ഇയളയവള്‍. അച്ഛനെ കണ്ട ഓര്‍മപോലും ആ പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നില്ല. വീട്ടിലെ കഷ്ടപ്പാടുകളൊന്നും അറിയിക്കാതെ അവളെ അമ്മ വട്ടിച്ചിയും ചേച്ചിമാരും ചേര്‍ന്ന് വളര്‍ത്തി. മിടുക്കിയായിരുന്ന അവളുടെ സ്വപ്നങ്ങള്‍ക്ക് നിശ്ചയദാര്‍ഢ്യം കരുത്തേകി. എസ്എസ്എല്‍സി നല്‍കിയ വിജയ പ്രതീക്ഷയില്‍ ഡോക്ടറെന്ന സ്വപ്നത്തിന് ചിറകുനല്‍കാനാണ് പ്രീഡിഗ്രിക്ക് അവള്‍ സയന്‍സ് ഗ്രൂപ്പ് തിരഞ്ഞെടുക്കുന്നത്. ജില്ലയിലെ ഏറ്റവും മികച്ച കോളജായ നെഹ്റു കോളജില്‍ തന്നെ അവള്‍ക്ക് പ്രവേശനവും ലഭിച്ചു. പക്ഷെ ആ സ്വപ്നങ്ങളുടെ ആയുസ്സ് 3…

      Read More »
    • 13 ാം വയസില്‍ കല്യാണം, അച്ഛന്‍ തട്ടിക്കൊണ്ടു പോയെന്നും പരാതി; രണ്ടാമത് കെട്ടിയത് മുഖ്യമന്ത്രിയെ! ഇത് രാധികയുടെ കഥ

      സിനിമയുടെ ഓഫ് സ്‌ക്രീന്‍ ജീവിതം പലപ്പോഴും ഓണ്‍ സ്‌ക്രീനേക്കാളും നാടകീയവും സംഭവബഹുലവുമായിരിക്കും. വളരെ പെട്ടെന്ന് തന്നെ പ്രശസ്തിയിലേക്ക് കുതിച്ചുയരുന്നതു പോലെ തന്നെ ഒരു നിമിഷം കൊണ്ട് പരാജയത്തിന്റെ പടുകുഴിയിലേക്ക് വീണു പോവുകയും ചെയ്യാം. അനശ്ചിതത്വങ്ങളുടെ ഇടമാണ് സിനിമ. പലപ്പോഴും സിനിമയെ വെല്ലുന്ന ജീവിതങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. അത്തരത്തിലൊന്നാണ് രാധിക കുമാരസ്വാമിയുടേത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലെത്തി രാധിക. 2002 ല്‍ പുറത്തിറങ്ങിയ നിനഗാഗി എന്ന ചിത്രത്തില്‍ വിജയ് രാഘവേന്ദ്രയുടെ നായികയായിട്ടാണ് അരങ്ങേറ്റം. ചിത്രം വലിയ വിജയം കൈവരിച്ചു. ഇതോടെ കന്നഡ സിനിമയിലെ പുത്തന്‍ താരോദയമായി മാറി രാധിക. കന്നഡ സിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു നിനഗാഗി. പിന്നീട് കരിയര്‍ കുതിച്ചുയരുകയായിരുന്നു രാധിക. കന്നഡയ്ക്ക് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം രാധിക അഭിനയിച്ച് കയ്യടി നേടി. മിക്ക സിനിമകളും ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയവയാണ്. ‘കുട്ടി രാധിക’ എന്നാണ് രാധികയെ ആരാധകര്‍ വിളിച്ചിരുന്നത്. കരിയറില്‍ വലിയ വിജയങ്ങള്‍ നേരിടുമ്പോഴും രാധികയുടെ…

      Read More »
    • മുന്‍ ജാപ്പനീസ് പോണ്‍താരം ഇസ്ലാം മതം സ്വീകരിച്ചു, സോഷ്യല്‍ മീഡിയ പേജില്‍ നിന്ന് വീഡിയോകള്‍ നീക്കം ചെയ്തു

      മുന്‍ ജാപ്പനീസ് പോണ്‍ താരം റായ് ലല്‍ ബ്ലാക്ക് ഇസ്ലാംമതം സ്വീകരിച്ചു. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലമ്പൂരിലെ പള്ളിയില്‍ പര്‍ദ ധരിച്ച് ഇഫ്താറില്‍ പങ്കെടുക്കുന്ന വിഡിയോ റായ് ലില്‍ ബ്ലാക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. കായി അസാകുറ എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേര്. ഇസ്ലാമിനെക്കുറിച്ചുള്ള തന്റെ അന്വേഷണങ്ങള്‍ ടിക് ടോക് വീഡിയോ പരമ്പരയിലൂടെ അവര്‍ പങ്കുവെച്ചിരുന്നു. ഈ വര്‍ഷം റംസാല്‍ നോമ്പനുഷ്ഠിക്കുമെന്നും മാര്‍ച്ച് രണ്ടിന് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.റംസാന് ഒരു മാസം മുമ്പ് സിംഗപ്പൂരിലെ മറീന ബേ സാന്‍ഡ്‌സില്‍ റായ് ആരാധകരുടെ സംഗമം സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ പ്രാര്‍ഥനക്കുള്ള മാറ്റുകളും യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നതിനുള്ള പ്രെയര്‍ കിറ്റുകളും റായ് സമ്മാനമായി നല്‍കിയിരുന്നു. വിവിധ പള്ളികള്‍ സന്ദര്‍ശിക്കുന്ന ഫോട്ടോകളും വീഡിയോകളും റംസാന് മുമ്പ് റായ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. താന്‍ അഭിനയിച്ച വീഡിയോകളെല്ലാം തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് റായ് നീക്കം ചെയ്തിട്ടുണ്ട്. ഏതെങ്കിലും വീഡിയോകള്‍ ഉണ്ടെങ്കില്‍ അത് താന്‍ ഇസ്ലാംമതം…

      Read More »
    • ‘നേരത്തെ വിവാഹിതയാണ്, കൂടെ കഴിഞ്ഞത് വെറും മൂന്നാഴ്ച; ഒപ്പംനിന്ന നടനും ചതിച്ചു’

      നടന്‍ ബാലയുടെ ഭാര്യ കോകിലയുടെ ആരോപണങ്ങളില്‍ മറുപടിയുമായി എലിസബത്ത്. എലിസബത്ത് നേരത്തെ വിവാഹിതയായിരുന്നുവെന്നും ഇത് രഹസ്യമാക്കിവെച്ചായിരുന്നു ബാലയോടൊപ്പം താമസിച്ചതെന്നുമായിരുന്നു കോകില പറഞ്ഞത്. ഇക്കാര്യങ്ങളില്‍ വിശദീകരണവുമായിട്ടാണ് ഫേസ്ബുക്ക് വീഡിയോയില്‍ കൂടി എലിസബത്ത് രംഗത്തെത്തിയത്. മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട ഡോക്ടറായിരുന്നു തന്റെ ആദ്യഭര്‍ത്താവ്. വെറും മൂന്ന് ആഴ്ചകള്‍ മാത്രമായിരുന്നു തങ്ങള്‍ ഒന്നിച്ച് കഴിഞ്ഞത്. വിവാഹമോചനത്തിന് ബാല തന്നെയാണ് സഹായിച്ചതെന്നും എലിസബത്ത് വീഡിയോയില്‍ പറയുന്നു. കൂടെ ഉണ്ടെന്ന് ധരിച്ചിരുന്ന നടനും തന്നെ ചതിച്ചെന്നും അയാളെക്കുറിച്ചും വരുന്ന വീഡിയോകളില്‍ പറയുമെന്നും എലിസബത്ത് കൂട്ടിച്ചേര്‍ത്തു. എലിസബത്ത് വീഡിയോയില്‍ പറഞ്ഞത്: 2019- മേയിലായിരുന്നു എന്റെ കല്യാണം നടന്നത്. മൂന്നാഴ്ചയാണ് ഞങ്ങള്‍ ഒരുമിച്ച് താമസിച്ചത്. വിവാഹമോചനം കുറച്ച് വൈകിപ്പോയി. മാട്രിമോണിയല്‍ സൈറ്റ് വഴി പരിജയപ്പെട്ട ഡോക്ടറെയാണ് വിവാഹം കഴിച്ചത്. വിവാഹമോചനത്തിന് സഹായിച്ചത് ഈ നടനാണ്. ഇതില്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ തെളിവുകള്‍ തരാം. നാലോ അഞ്ചോ വിവാഹം കഴിഞ്ഞിട്ടുള്ള ഒരാള്‍ മുമ്പ് ഒന്ന് കഴിഞ്ഞ്, അതും അയാളോട് പറഞ്ഞിട്ടാണ് ഈ…

      Read More »
    • അനീതി കണ്ടപ്പോഴെല്ലാം ‘ഉറഞ്ഞു തുള്ളിയ’ കലാപകാരി…

      മലയാളത്തിന്റെ മഹാനടന്‍ പി.ജെ ആന്റണി ഓര്‍മയായിട്ട് ഇന്നേയ്ക്ക് 46 വര്‍ഷം. കലയോടുള്ള പ്രതിബദ്ധത ജീവിതത്തിലുടനീളം പുലര്‍ത്തിയ പ്രതിഭാധനനായ കലാകാരനായിരുന്നു പി.ജെ. അരങ്ങിലും അഭ്രപാളിയിലും വേഷപ്പകര്‍ച്ചകള്‍ കൊണ്ട് കാഴ്ചക്കാരനെ വിസ്മയിപ്പിച്ച നടന്‍. ‘തെറ്റിദ്ധാരണ’ എന്ന നാടകത്തിലൂടെയാണ് അരങ്ങേറ്റം. 1957ല്‍ റിലീസ് ചെയ്ത രണ്ടിടങ്ങഴിയാണ് ആദ്യ സിനിമ. എം.ടിയുടെ നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാട് പി.ജെയുടെ എക്കാലത്തേയും മികച്ച കഥാപാത്രമായി. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നിര്‍മ്മാല്യത്തിലൂടെ ആന്റണിയിലെത്തി. രണ്ടാം ലോകമഹായുദ്ധകാലത്ത് നാവികസേനാ കലാപത്തിലുള്‍പ്പെട്ട് പിരിച്ചുവിടപ്പെട്ട പി.ജെ ആന്റണി നാട്ടിലെത്തി കലാപ്രേമി നിലയം എന്ന പേരില്‍ കൊച്ചിയില്‍ നാടകസംഘം ആരംഭിച്ചു. ആന്റണി എഴുതിയ ‘ഇന്‍ക്വിലാബിന്റെ മക്കള്‍’ കേരളത്തില്‍ കോളിളക്കമുണ്ടാക്കി. തച്ചോളി ഒതേനനിലെ കതിരൂര്‍ ഗുരുക്കള്‍, നഗരമേ നന്ദിയിലെ കാര്‍ ഡ്രൈവര്‍, മുറപ്പെണ്ണിലെ അമ്മാവന്‍, നദിയിലെ വര്‍ക്കി തുടങ്ങി നിരവധി വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ പി.ജെ അനശ്വരമാക്കി. സിനിമയ്‌ക്കൊപ്പം എഴുത്തിലും മികച്ചു നിന്നു നിഷേധിയായ ആ ജീനിയസ്. നൂറിലധികം ഗാനങ്ങളും മുപ്പതിലേറെ ചെറുകഥകളും 41 നാടകങ്ങളും ഏഴ് നോവലുകളും. എട്ട്…

      Read More »
    • ‘നടനുമായി ലിവിംഗ് ടുഗെദര്‍, ശ്രീദേവി മരിച്ചാല്‍ 200 കോടിയുടെ ഇന്‍ഷുറന്‍സ് കിട്ടും; ഒടുവില്‍ സംഭവിച്ചത്’

      ഇന്ത്യന്‍ സിനിമയില്‍ ആര്‍ക്കും പകരം വയ്ക്കാന്‍ കഴിയാതെ പോയ നടിയാണ് അന്തരിച്ച ശ്രീദേവി. ഒരു കാലത്ത് മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും സജീവമായിരുന്ന നടിയുടെ ജീവിതവും സിനിമയെ വെല്ലുന്ന തരത്തിലുളളതായിരുന്നു. പേരും പ്രശസ്തിയും ഒരുപാട് ലഭിച്ചിട്ടും ശ്രീദേവിയുടെ ജീവിതത്തില്‍ ഒരുപാട് സങ്കടങ്ങള്‍ നിലനിന്നിരുന്നു, ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീദേവിയുടെ ജീവിതത്തില്‍ സംഭവിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. ‘ഇന്ത്യന്‍ സിനിമയുടെ ഡാര്‍ലിംഗ് എന്നാണ് ശ്രീദേവി അറിയപ്പെട്ടിരുന്നത്. അഭിനയത്തിലായാലും സൗന്ദര്യത്തിലായാലും ഒന്നാം സ്ഥാനം നേടിയെടുത്ത നടി. ഇന്ത്യയില്‍ ഒരു നടിക്കും ലഭിക്കാത്ത ഒന്നാം സ്ഥാനമായിരുന്നു സിനിമയില്‍ അവര്‍ക്ക് ലഭിച്ചിരുന്നത്.തമിഴില്‍ കമലഹാസന്റെയും രജനി കാന്തിന്റെയും നായികയായാണ് അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ ഐ വി ശശി സംവിധാനം ചെയ്ത ചിത്രങ്ങളിലാണ് ശ്രീദേവി കൂടുതലും അഭിനയിച്ചിട്ടുളളത്. മലയാള സിനിമയെക്കുറിച്ച് അവരോട് ഒരു അവതാരകന്‍ ചോദിച്ചു. മലയാള സിനിമയുടെ ലെജന്‍ഡ് പ്രേംനസീറിനോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതാണ് മറക്കാന്‍ കഴിയാത്ത അനുഭവമെന്ന് ശ്രീദേവി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തോടൊപ്പമുളള ഓര്‍മകള്‍ മഹാഭാഗ്യമായി…

      Read More »
    • 22 കാരി വിദ്യാര്‍ത്ഥിനി ഹോളിവുഡ് താരത്തിന് കന്യകാത്വം വിറ്റത് 18 കോടി രൂപയ്ക്ക്!

      സ്വന്തം കന്യകാത്വം 18 കോടി രൂപയ്ക്ക് ഹോളിവുഡ് താരത്തിന് വിറ്റ് 22-കാരി. യുകെ മാഞ്ചസ്റ്ററിലുള്ള ലോറ എന്ന വിദ്യാര്‍ത്ഥിനി ഓണ്‍ലൈന്‍ ലേലത്തിലൂടെ തന്റെ കന്യകാത്വം 8 കോടി രൂപയ്ക്ക് (ഏകദേശം 1.7 മില്യണ്‍ പൗണ്ട്) വിറ്റ് ഞെട്ടിച്ചത്. ഒരു എസ്‌കോര്‍ട്ട് ഏജന്‍സിയുടെ വെബ്‌സൈറ്റ് വഴിയാണ് ലോറ വില്പന നടത്തിയത്. രാഷ്ട്രീയക്കാര്‍, ബിസിനസുകാര്‍, സെലിബ്രിറ്റികള്‍ എന്നിവരുള്‍പ്പെടെ ഉന്നത വ്യക്തികളാണ് ഈ ലേലത്തിന് പങ്കെടുത്തത്. ഒടുവില്‍, ഏറ്റവും ഉയര്‍ന്ന ലേലം ഒരു ഹോളിവുഡ് താരത്തില്‍ നിന്നാണ് ലഭിച്ചത്. സാമ്പത്തികമായി ഉയര്‍ച്ച നേടുന്നതിനാണ് തന്റെ കന്യകാത്വം വിറ്റതെന്നും ഇതില്‍ തനിക്ക് യാതൊരു ഖേദവുമില്ലെന്ന് 22-കാരി വെളിപ്പെടുത്തി. പല പെണ്‍കുട്ടികളും പ്രതിഫലം ഒന്നും നേടാതെ കന്യകാത്വം നഷ്ടപ്പെടുത്തുമ്പോള്‍ തനിക്ക് കുറഞ്ഞ പക്ഷം ഭാവിയെങ്കിലും സുരക്ഷിതമാക്കാന്‍ കഴിഞ്ഞുവെന്നാണ് ലോറ പറയുന്നത്. ലേലം ഉറപ്പിച്ചതിന് ശേഷം രണ്ട് വ്യക്തികളുടെയും വൈദ്യപരിശോധനയും ഏജന്‍സി നടത്തി. ഹോളിവുഡ് താരത്തിന്റെ വിവരങ്ങള്‍ രഹസ്യമായി തന്നെ ഏജന്‍സി സൂക്ഷിച്ചിട്ടുണ്ട്. പണത്തെ കുറിച്ച് ചിന്തിച്ച് വ്യാകുലപ്പെടാതെ തന്റെ…

      Read More »
    • മദ്യപിച്ചിരിക്കുന്ന ഷക്കീലയെ വിളിച്ചാല്‍… അനുരാധ പറയുന്നു; ഒരു ബിയറില്‍ തുടങ്ങിയ ശീലമെന്ന് നടി

      തമിഴ് ഓണ്‍ലൈന്‍ മീഡിയകളില്‍ സജീവ സാന്നിധ്യമാണ് നടി ഷക്കീലയിന്ന്. സിനിമകളില്‍ ഷക്കീലയെ കണ്ടിട്ട് നാളേറെയായി. ഒരു കാലത്ത് ബി ?ഗ്രേഡ് സിനിമകളില്‍ അഭിനയിച്ച ഷക്കീല പിന്നീട് സിനിമകളില്‍ ചെറിയ വേഷവും ചെയ്തിട്ടുണ്ട്. ഇന്ന് തമിഴ് ഷോകളിലൂടെയാണ് ഷക്കീല ലൈം ലൈറ്റില്‍ സാന്നിധ്യം അറിയിക്കുന്നത്. സഹോദരങ്ങളുമായി അകല്‍ച്ചയിലാണ് ഷക്കീല. ജീവിതത്തില്‍ പലപ്പോഴും ഷക്കീലയ്ക്ക് ആശ്വാസമായത് സുഹൃത്തുക്കളാണ്. ഷക്കീലയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നടി അനുരാധ. ഷക്കീലയെക്കുറിച്ച് പുതിയ അഭിമുഖത്തില്‍ അനുരാധ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. എന്തെങ്കിലും വിഷമമോ സാമ്പത്തിക പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ ഞാന്‍ ഷക്കീലയെ വിളിക്കും. അവളെനിക്ക് പരിഹാരം പറഞ്ഞ് തരും. തുടക്ക കാലം മുതല്‍ ഷക്കീലയെ കാണുന്നതാണ്. അവളുടെ സ്ട്രഗിള്‍സ് എനിക്കറിയാം. അത് കൊണ്ട് ഷക്കീല തനിക്ക് പ്രിയപ്പെട്ടയാളാണെന്നും അനുരാധ പറഞ്ഞു. റെഡ്‌നൂല്‍ എന്ന തമിഴ് മീഡിയയോടാണ് പ്രതികരണം. ഷക്കീലയും അനുരാധയ്‌ക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. തന്റെ മദ്യപാനത്തെക്കുറിച്ച് ഷക്കീല സൂചിപ്പിച്ചപ്പോള്‍ അനുരാധ ഇതേക്കുറിച്ച് വിശദീകരിച്ചു. ഏഴ് മണിക്ക് ശേഷം കോള്‍…

      Read More »
    • ‘സില്‍ക്ക് സ്മിത മരണശേഷവും അപമാനിതയായി, ആ വിഐപികള്‍ക്ക് അവരെ തൊടാന്‍ ആഗ്രഹമുണ്ടായിരുന്നു’

      തെന്നിന്ത്യന്‍ നടി സില്‍ക്ക് സ്മിതയ്ക്ക് മരണത്തിനുശേഷവും ഏറെ അപമാനങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് തമിഴ് മാദ്ധ്യമപ്രവര്‍ത്തകന്‍ സബിത ജോസഫ്. ഒരു തമിഴ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ‘സില്‍ക്ക് സ്മിത ആത്മഹത്യ ചെയ്തുവെന്നറിഞ്ഞ് ഞാന്‍ അവരുടെ വീട്ടില്‍ പോയിരുന്നു. സാരിയിലാണ് തൂങ്ങിമരിച്ചതെന്നാണ് അറിഞ്ഞത്. മരിച്ചതിനുശേഷവും അവരുടെ മുഖം അത്രയും സുന്ദരമായിരുന്നു. തൂങ്ങിമരിക്കുന്നവരുടെ നാക്ക് പുറത്ത് വരും. എന്നാല്‍ സ്മിതയുടെ മരണം അങ്ങനെയായിരുന്നില്ല. പിന്നെ പണം ഉണ്ടെങ്കില്‍ മരണം ആത്മഹത്യയാക്കാന്‍ സാധിക്കും. മൃതദേഹം രാജീവ് ഗാന്ധി ആശുപത്രിയില്‍ കിടത്തിയപ്പോള്‍ ശരീരത്തില്‍ ഒരു വസ്ത്രം പോലുമില്ലായിരുന്നു. ഇത്രയും വലിയ നടിയല്ലേ, ഇങ്ങനെ അപമാനിക്കല്ലേ, അവരുടെ ദേഹത്ത് ഒരു തുണിയെങ്കിലും എടുത്തിടൂവെന്ന് ഞാന്‍ പറഞ്ഞു. അവിടെയുണ്ടായിരുന്ന വിഐപികളില്‍ ചിലര്‍ക്ക് അവരെ തൊടണം എന്ന ആഗ്രഹമുണ്ടായിരുന്നു. ബ്‌ളാക്ക് ടിക്കറ്റ് എടുത്ത് സിനിമ കാണുന്നത് പോലെ അവരെ തൊടാനുള്ള അവസരവും അവിടെ ഉണ്ടായി’- എന്നാണ് മാദ്ധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. ആന്ധ്രയിലെ ഡെണ്ട്ലുരു എന്ന ഗ്രാമത്തിലായിരുന്നു വിജയലക്ഷ്മി എന്ന…

      Read More »
    Back to top button
    error: