February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      January 2, 2024

      പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

      January 2, 2024

      മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

      December 29, 2023

      സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

      December 29, 2023

      ആധാർ കാർഡ് ഉപയോഗിച്ച് തൽക്ഷണ ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ഇവയാണ്…

      Business

      • നടപ്പ് സാമ്പത്തിക വർഷത്തിലും ലോകത്തെ അതിവേഗം വളരുന്ന പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മുന്നിലെത്തും: റിസർവ് ബാങ്ക് ഗവർണർ

        ദില്ലി: നടപ്പ് സാമ്പത്തിക വർഷത്തിലും ലോകത്തെ അതിവേഗം വളരുന്ന പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മുന്നിലെത്തുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. 2022 – 23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 7 ശതമാനം വളർച്ച കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക സാമ്പത്തിക രംഗം വലിയ വെല്ലുവിളികളെ നേരിടുന്ന കാലമാണിതെന്നും ശക്തികാന്ത ദാസ് പറഞ്ഞു. കൊവിഡിന്റെ മൂന്ന് ഷോക്ക് ലോകം നേരിട്ടു. പിന്നാലെ യുക്രൈൻ യുദ്ധവും ഓഹരി വിപണിയിലുണ്ടാകുന്ന തിരിച്ചടികളുമെല്ലാം ലോക രാഷ്ട്രങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം പ്രയാസങ്ങൾ യൂറോപ്യൻ രാഷ്ട്രങ്ങളെ സാമ്പത്തിക മാന്ദ്യത്തിന്റെ സാഹചര്യങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്. എങ്കിലും വൻകരയിലെ രാജ്യങ്ങൾ ഇതിനെ മറികടക്കുമെന്ന് താൻ കരുതുന്നു- ശക്തികാന്ത ദാസ് പറയുന്നു. അമേരിക്കൻ വിപണി സ്ഥിരത കൈവരിച്ചിട്ടുണ്ട്. എന്നാൽ മറ്റ് പല രാഷ്ട്രങ്ങളുടെയും സാമ്പത്തിക വളർച്ചയെ വെല്ലുവിളികൾ സാരമായി ബാധിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ത്യയെ ഈ പ്രതിസന്ധികൾ ബാധിച്ചതായി കാണാനാവില്ലെന്ന്…

        Read More »
      • നിബന്ധനകൾ കടുപ്പിച്ചു; പറഞ്ഞതുപോലെ ജോലി ചെയ്യാൻ താല്പര്യമില്ലെങ്കിൽ രാജി വെച്ചുപോകണമെന്ന് മസ്ക്

        ട്വിറ്റർ ജീവനക്കാർക്ക് ഇനി കടുത്ത ദിനങ്ങളായിരിക്കും വരാൻ പോകുന്നത്. നിബന്ധനകൾ കടുപ്പിച്ചുള്ളതാണ് എലൺ മസ്കിന്റെ നടപടികൾ ഓരോന്നും. ആഴ്ചയിൽ 80 മണിക്കൂർ ജോലി ചെയ്യണം. പഴയതുപോലെ അല്ല സൗജന്യ ഭക്ഷണം ഉണ്ടാവില്ല, വർക്ക് ഫ്രം ഹോമും അവസാനിപ്പിക്കുകയാണ്. ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ആദ്യമായി ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ച കമ്പനി മേധാവി ഇക്കാര്യങ്ങൾ സംബന്ധിച്ച് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. പണം കൂടുതൽ ഉണ്ടാക്കണം. അല്ലെങ്കിൽ ട്വിറ്റർ പാപ്പരാവുന്ന അവസ്ഥയിലെത്തുമെന്നും മസ്ക് പറഞ്ഞു. ബ്ലൂംബെർഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പറഞ്ഞതുപോലെ ജോലി ചെയ്യാൻ താല്പര്യമില്ലെങ്കിൽ രാജി വെച്ചിട്ട് പോകണമെന്നും മസ്ക് ആവശ്യപ്പെട്ടു. മസ്‌കിന്റെ പുതിയ നേതൃസംഘത്തിലെ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറായിരുന്ന ലിയ കിസ്നർ, യോയെൽ റോത്ത്, സെയിൽസ് ടീമിന്റെ ചുമതലയുണ്ടായിരുന്ന റോബിൻ വീലർ എന്നിവർ രാജിവെച്ചു എന്നാണ് കഴി‍ഞ്ഞ ദിവസം പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. വരുമാനത്തിൽ വൻ ഇടിവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം 50 ശതമാനത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടത്…

        Read More »
      • ഇ-കൊമേഴ്‌സ് ഭീമനായ ആമസോണും പണിതുടങ്ങി; ചെലവ് ചുരുക്കാൻ ജീവനക്കാരെ പിരിച്ചുവിട്ടേക്കും

        സാൻഫ്രാൻസിസ്കോ: ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ചെലവ് ചുരുക്കൽ നടപടി ആരംഭിച്ചതായി റിപ്പോർട്ട്. കമ്പനിയുടെ ലാഭകരമല്ലാത്ത ബിസിനസ്സ് യൂണിറ്റുകൾ, പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം അടച്ചുപൂട്ടാൻ സാധ്യതയുണ്ട്. ആമസോൺ ഇങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസിയാണ് സ്ഥാപനങ്ങളുടെ പ്രവർത്തങ്ങളുടെയും ലാഭ നഷ്ടങ്ങളുടെയും പരിശോധനയ്ക്ക് നേതൃത്വം നൽകുക. ആമസോണിന്റെ കീഴിലുള്ള ഉപസ്ഥാപനങ്ങളിൽ ലാഭം ഉണ്ടാക്കാത്തവയെ കണ്ടെത്തി അവയുടെ പ്രകടനം വിലയിരുത്തിയ ശേഷം ലാഭ സാധ്യത ഇല്ലെങ്കിൽ അടച്ചുപൂട്ടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ലാഭകരമല്ലാത്ത ചില യൂണിറ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരോട് മറ്റെവിടെയെങ്കിലും ജോലി കണ്ടെത്താൻ ആമസോൺ ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനം ആമസോൺ അടച്ചുപൂട്ടിയേക്കും . ജീവനക്കാരെ പിരിച്ചു വിടുന്നതിനെ കുറിച്ചുള്ള വാർത്തകളോട് ആമസോൺ ഇതുവരെ പ്രതികരിച്ചിട്ടില്ല. അമേരിക്കയിൽ പണപ്പെരുപ്പം കുത്തനെ ഉയർന്നതും ആഗോള മാന്ദ്യത്തിന്റെ ഭീഷണിയും മറ്റ് കമ്പനികളെ പോലെ ആമസോണിനെയും ബാധിച്ചിട്ടുണ്ട്. വലിയ ടെക് കമ്പനികൾ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ ഇതിനകം പിരിച്ചു വിട്ടു കഴിഞ്ഞു. സോഷ്യൽ മീഡിയ…

        Read More »
      • 19ന് ബാങ്ക് പണിമുടക്ക്: ബാങ്കിംഗ്, എടിഎം സേവനങ്ങൾ സ്തംഭിച്ചേക്കും

        ദില്ലി: രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ). നവംബർ 19 ന് പണിമുടക്ക് പ്രഖ്യാപിച്ചതിനാൽ രാജ്യത്തുടനീളമുള്ള ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടും. യൂണിയനിൽ സജീവമായതിന്റെ പേരിൽ ബാങ്ക് ജീവനക്കാരെ മനഃപൂർവം ഇരകളാകുന്ന രീതിയുണ്ട്, ഇതിൽ പ്രതിഷേധിച്ചാണ് പണി മുടക്കുമെന്ന് എഐബിഇഎ അംഗങ്ങൾ വ്യക്തമാക്കിയത്. ഈയിടെയായി യൂണിയനിൽ അംഗമായവരെ കരുതിക്കൂട്ടി ഉപദ്രവിക്കുന്നത് വർദ്ധിച്ചിട്ടുണ്ടെന്ന് എഐബിഇഎ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു. https://twitter.com/ChVenkatachalam/status/1586955895967477760?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1586955895967477760%7Ctwgr%5E3484d015b9c0ee8451e73e508da5d51ddab22c8e%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FChVenkatachalam%2Fstatus%2F1586955895967477760%3Fref_src%3Dtwsrc5Etfw പണിമുടക്ക് ദിവസങ്ങളിൽ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടും എന്നുള്ളതിനാൽ തന്നെ ഉപഭോക്താക്കൾ അത്യാവശ്യ ഇടപാടുകൾ മുൻകൂട്ടി ചെയ്യുന്നത് നല്ലതായിരിക്കും. കാരണം പല പേയ്‌മെന്റുകളുടെയും അവസാന ദിവസം ബാങ്കിലെത്താമെന്ന കരുതി മാറ്റി വെച്ചാൽ പണിമുടക്ക് കാരണം സേവനം ലഭിച്ചെന്നു വരില്ല. രാജ്യത്തെ എടിഎം സേവനങ്ങളും തടസ്സപ്പെട്ടേക്കാം. നവംബർ 19 മൂന്നാം ശനിയാഴ്ചയാണ്. സാധരണ എല്ലാ ബാങ്കുകളും ഒന്നും മൂന്നും ശനിയാഴ്ചകളിൽ തുറന്നിരിക്കും, എന്നാൽ പണിമുടക്ക് ആയതിനാൽ ശനിയാഴ്ച സേവനങ്ങൾ തടസ്സപ്പെടും ഒപ്പം അടുത്ത ദിവസം ഞായർ ആയതിനാൽ ബാങ്ക്…

        Read More »
      • ട്വിറ്ററിന് പിന്നാലെ മെറ്റയും; ചെലവ് ചുരുക്കാന്‍ 11,000 ജീവനക്കാരെ പിരിച്ചുവിട്ടു

        ന്യൂഡല്‍ഹി: ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ 11,000-ലേറെ ജീവനക്കാരെ പിരിച്ചുവിട്ടു. വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍. മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ ചില മാറ്റങ്ങളാണ് ഞാന്‍ ഇന്ന് പങ്കുവെക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ബ്ലോഗ്പോസ്റ്റിലൂടെ കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പുതിയ തീരുമാനങ്ങള്‍ അറിയിച്ചത്. മെറ്റയുടെ ജീവനക്കാരില്‍ നിന്ന് 13 ശതമാനം പേരെയാണ് ഒഴിവാക്കുക. തങ്ങളുടെ മികവുറ്റ ജീവനക്കാരില്‍ നിന്ന് 11,000 പേര്‍ക്ക് പുറത്തുപോവേണ്ടി വരുമെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. ചെലവ് ചുരുക്കുക, നിയമനങ്ങള്‍ നിര്‍ത്തിവെക്കുക തുടങ്ങിയ അധിക നടപടികളും കമ്പനി സ്വീകരിച്ചിട്ടുണ്ട്. പിരിച്ചുവിടപ്പെടുന്ന ജീവനക്കാര്‍ക്ക് 16 ആഴ്ചയിലെ അടിസ്ഥാന ശമ്പളവും സേവനംചെയ്ത ഒരോ വര്‍ഷവും രണ്ടാഴ്ചത്തെ അധിക ശമ്പളവും നല്‍കും. 2004-ല്‍ ഫെയ്സ്ബുക്ക് തുടക്കമിട്ടതിന് ശേഷം വരുന്ന ഏറ്റവും വലിയ ചെലവ് ചുരുക്കല്‍ നടപടിയാണിത്. വിര്‍ച്വല്‍ റിയാലിറ്റി വ്യവസായത്തിലേക്കുള്ള അതിഭീമമായ നിക്ഷേപവും ഫെയ്സ്ബുക്കില്‍ നിന്നുള്ള വരുമാനത്തില്‍ വലിയ ഇടിവുണ്ടായതും കമ്പനിയെ വലിയ സാമ്പത്തിക നഷ്ടത്തിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച 50 ശതമാനം ജീവനക്കാരെ…

        Read More »
      • ഹോസ്പിറ്റാലിറ്റി മേഖലയിൽ വൻ മുന്നേറ്റമെന്ന് റിപ്പോർട്ട്; കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 63 ശതമാനം വളർച്ച

        ദില്ലി: ഹോസ്പിറ്റാലിറ്റി മേഖലയിൽ വൻ മുന്നേറ്റമെന്ന് റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി ജെ എൽ എല്ലിന്റെ റിപ്പോർട്ട്. 2022 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ഹോട്ടലുകളെ എണ്ണം ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 63 ശതമാനം വളർച്ചയാണ് ഉണ്ടായിരിരിക്കുന്നത്. ഈ വര്ഷം ഇതുവരെ മൊത്തത്തിൽ  54 ഹോട്ടലുകൾ പുതുതായി ഉയർന്നു. 4,282 മുറികൾ ഈ വർഷം കൂടി. ആഭ്യന്തര  ഓപ്പറേറ്റർമാർ 34 ഹോട്ടലുകൾ ആരംഭിച്ചപ്പോൾ 20 അന്താരാഷ്ട്ര കമ്പികളുടെ ഹട്ടലുകളാണ് ഉയർന്നത് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വിവാഹ സീസൺ മുന്നിൽ കണ്ടാണ് പലരും നിലവിൽ ഹോട്ടലുകൾ നവീകരിക്കുന്നത് ഉൾപ്പടെ ചെയ്യുന്നത്. കൂടാതെ ശീതകാലം എത്തുന്നതും വ്യവസായികൾക്ക് പ്രതീക്ഷ നൽകുന്നു. ശീതകാല അവധികളിൽ യാത്രക്കാരുടെ എന്നതിൽ വർദ്ധനയുണ്ടാകും. പലപ്പോഴും അവ കുടുംബ സമേതമായിരിക്കും. ഇതും വ്യവസായികൾക്ക് പ്രതീക്ഷ നൽകുന്നു. ഇതൊന്നും കൂടാതെ ബിസിനസ്സ് യാത്രകളും വർഷാവസാനത്തോടെ വർദ്ധിക്കും. മൊത്തത്തിൽ സീസൺ അടുക്കുമ്പോഴേക്ക് വ്യവസായം പച്ച പിടിപ്പിക്കാനുള്ള ലക്ഷ്യത്തിലാണ് ഇവർ. കോവിഡ് 19  പടർന്നു പിടിച്ചതോടെ ഹോസ്പിറ്റാലിറ്റി മേഖലയിൽ…

        Read More »
      • അറ്റാദായത്തിൽ വൻ വർദ്ധനവ്; ത്രൈമാസ ഫലം പുറത്തുവിട്ട എസ്.ബി.ഐ.

        ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ത്രൈമാസ ഫലം പുറത്തുവിട്ടു. അറ്റാദായത്തിൽ 74 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയാതായി ബാങ്ക് അറിയിച്ചു. വായ്പയിലുണ്ടായ വർദ്ധനവ് തുടരും എന്ന് പ്രതീക്ഷിക്കുന്നതായി ബാങ്കിന്റെ പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാൻ ശ്രമിക്കുമെന്നും ബാങ്ക് വ്യക്തമാക്കുന്നു. റിഫിനിറ്റീവ് ഐബിഇ എസ് ഡാറ്റ പ്രകാരം,  ബാങ്കിന്റെ ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ അറ്റാദായം 132.64 ബില്യൺ ഇന്ത്യൻ രൂപയായി ഉയർന്നു. നിക്ഷേപം 9.99 ശതമാനം ഉയർന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ 14 മുതൽ 16 ശതമാനം  വായ്പാ വളർച്ച കൈവരിക്കാൻ ലക്ഷ്യമിടുന്നതായി ചെയർമാൻ ദിനേശ് കുമാർ ഖാര പത്രസമ്മേളനത്തിൽ പറഞ്ഞു. കോവിഡിന് മുൻപുള്ള നിലയിലേക്ക് ബാങ്കിന്റെ പ്രവർത്തനങ്ങൾ തിരിച്ചെത്തിയിട്ടുണ്ടെന്നും വായ്പ വളർച്ച പ്രതീക്ഷ നൽകുന്നുവെന്നും ദിനേശ് കുമാർ ഖാര പറഞ്ഞു. ഇത് പ്രവണത കോവിഡിന് മുൻപ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. കോവിഡ് കാലത്ത് വായ്പ വർദ്ധിച്ചുവെങ്കിലും അത് എല്ലാ വിഭാഗങ്ങളിൽ ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം വ്യതമാക്കി.…

        Read More »
      • സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സഫലമാക്കാൻ പലരും ഭവന വായ്പ എടുക്കാറുണ്ട്, എന്നാൽ ഭവന വായ്പ എടുക്കുന്നതിന് മുന്‍പ് ഈ കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം

        സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ് അത് സഫലമാക്കാനാണ് പലരും ഭവന വായ്പ എടുക്കാറുള്ളത്. വീടെന്ന സ്വപ്നത്തിനായി മുഴുവൻ പണവും ഒരുമിച്ച് എടുക്കാൻ കഴിയാത്തവർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഭവന വായ്പകൾ സഹായിക്കുന്നു. പലപ്പോഴും ദീർഘ കാലത്തേക്കുള്ള തിരിച്ചടവാണ് ഭാവന വായ്പയ്ക്ക് ഉണ്ടാകാറുള്ളത്. 15 മുതൽ 20 വർഷം വരെ നീണ്ടുനിൽക്കുന്ന തിരിച്ചടവുകളായിരിക്കും ഇവയിൽ പലതും. ഇക്കാലയളവിൽ ഹോം ലോൺ ഇഎംഐ കൃത്യമായി മുടങ്ങാതെ അടയ്ക്കുക എന്നുള്ളത് ഒരു വെല്ലുവിളി തന്നെയാണ്. സാമ്പത്തിക പ്രശ്‌നങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ കാരണം ഇഎംഐ അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്തുചെയ്യും? ഇങ്ങനെ വരുത്തുന്ന പിഴകൾ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെയടക്കം ബാധിച്ചേക്കും. ഒരു വ്യക്തി ആദ്യമായി ഭാവന വായ്പയുടെ ഇഎംഐ നൽകുന്നതിൽ പിഴവ് വരുത്തുമ്പോൾ പേയ്‌മെന്റിനെക്കുറിച്ച് നിങ്ങളെ ഓർമ്മിപ്പിക്കുന്നതിനായി വായ്പ നൽകിയ കമ്പനി/ ബാങ്ക് എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ അല്ലെങ്കിൽ കോളുകൾ വഴി ഒരു മുന്നറിയിപ്പ് നൽകും. കാലതാമസം വരുത്തിയതിന് ബാങ്ക് പിഴ…

        Read More »
      • മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ കൂട്ടപ്പിരിച്ചുവിടൽ നയം നടപ്പിലാക്കുന്നു; ഇന്ത്യയിലെ ജീവനക്കാരടക്കം കൂട്ടപ്പിരിച്ചുവിടലിൻറെ ഞെട്ടലിൽ

        ദില്ലി: ശത കോടീശ്വരൻ ഇലോണ്‍ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ കമ്പനി കൂട്ടപ്പിരിച്ചുവിടൽ നയം നടപ്പിലാക്കുന്നു. ഇന്ത്യയിലെ ജീവനക്കാരടക്കം കൂട്ടപ്പിരിച്ചുവിടലിന്‍റെ ഞെട്ടലിലാണ്. എഞ്ചിനീയറിങ് , മാർക്കറ്റിങ് , സെയിൽസ് വിഭാഗത്തിലെ നിരവധി പേരെയാണ് ഇന്ത്യയിൽ പുറത്താക്കിയത്. ട്വിറ്ററിന് ഇന്ത്യയിൽ 200 ൽ അധികം ജീവനക്കാരാണ് ഉള്ളത്. ഇതിൽ എത്രപേരെ പുറത്താക്കി എന്നത് സംബന്ധിച്ച കൃത്യമായ ഉത്തരം വരും ദിവസങ്ങളിലെ ഉണ്ടാകു. എന്നാൽ നിരവധി പേരെ ഇതിനകം പുറത്താക്കിക്കഴിഞ്ഞു. പുറത്താക്കൽ നടപടിക്ക് മുൻപ് ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകിയോ എന്നതിൽ സ്ഥിരീകരണമില്ല. ഒരാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം സംബന്ധിച്ച വിവരം അറിയിക്കാമെന്നാണ് ജീവനക്കാർക്ക് ലഭിച്ച അറിയിപ്പ്. ഇന്ത്യയിൽ മാത്രമല്ല അമേരിക്കയിലെ ജീവനക്കാരെയും ട്വിറ്റർ പുറത്താക്കിയിട്ടുണ്ട്. ഏകദേശം 3700 പേരെ അമേരിക്കയിൽ ട്വിറ്റർ പുറത്താക്കിയെന്നാണ് വ്യക്തമാകുന്നത്. ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 50 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതിയിലാണ് മസ്കെന്നാണ് വ്യക്തമാകുന്നത്. കമ്പനിയുടെ നിലവിലുള്ള വർക്ക് ഫ്രം ഹോം നയം മാറ്റാനും മസ്ക് ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നേരത്തെ സാൻ ഫ്രാൻസിസ്കോ…

        Read More »
      • സൈബർട്രക്കിന്റെ വൻതോതിലുള്ള ഉൽപ്പാദനം ആരംഭിക്കാൻ ടെസ്‌ല

        2023 അവസാനത്തോടെ സൈബർട്രക്കിന്റെ വൻതോതിലുള്ള ഉൽപ്പാദനം ആരംഭിക്കാൻ ടെസ്‌ല ഒരുങ്ങുകയാണ്. ടെസ്‌ല സൈബർട്രക്ക് അതിന്റെ അവസാന മിനുക്കു പണികളില്‍ ആണെന്നും കമ്പനിയുടെ ടെക്‌സാസ് പ്ലാന്‍റില്‍ പുതിയ മോഡൽ ഉൽപ്പാദനം ആരംഭിക്കുമെന്നും സിഇഒ എലോൺ മസ്‍ക് ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക് പിക്കപ്പ് ട്രക്കിന്റെ അന്തിമ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രാരംഭ വില 40,000 ഡോളറിൽ താഴെയായിരിക്കുമെന്ന് 2019 ൽ കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിനുശേഷം, അമേരിക്ക കാർ നിർമ്മാതാവ് അതിന്റെ മോഡൽ ലൈനപ്പിലുടനീളം വില വർദ്ധിപ്പിച്ചിരുന്നു. സോഴ്‌സിംഗ് ഘടകങ്ങളിലെ പ്രശ്‍നങ്ങള്‍ കാരണം സൈബർട്രക്കിന്റെ ലോഞ്ച് 2023-ലേക്ക് കമ്പനി നീക്കി വയ്ക്കുകയായിരുന്നു. പിന്നീട്  വടക്കേ അമേരിക്കയ്ക്ക് പുറത്ത് ഇലക്ട്രിക് ട്രക്കിനുള്ള ബുക്കിംഗ് സ്വീകരിക്കുന്നത് കമ്പനി നിർത്തി. ഉൽപ്പാദനം ആരംഭിച്ച് മൂന്ന് വർഷത്തേക്ക് തങ്ങൾക്ക് പൂർത്തിയാക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഓർഡറുകൾ കമ്പനിക്ക് ലഭിച്ചതായി മസ്‌ക് പറഞ്ഞു. ബ്രാൻഡിന്റെ 4680 ബാറ്ററി സെല്ലുകൾ ഉപയോഗപ്പെടുത്തുന്നതിനാണ് ടെസ്‌ല സൈബർട്രക്ക് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, അവ പഴയ ടെസ്‌ല…

        Read More »
      Back to top button
      error: