Social Media

  • ഒട്ടും പ്രതീക്ഷിച്ചില്ല! ആദ്യരാത്രിയില്‍ നവവധു ഭര്‍ത്താവിനോട് ചെയ്തത്

    വിവാഹവും അതിനുശേഷമുളള നിമിഷങ്ങളും ദമ്പതികളെ സംബന്ധിച്ചടത്തോളം ജീവിതത്തില്‍ എക്കാലവും ഓര്‍ത്തുവയ്ക്കാനുളളവയാണ്. ഇപ്പോഴിതാ വിവാഹം നടന്ന രാത്രിയില്‍ യുവാവും യുവതിയും ചെയ്ത കാര്യമാണ് സോഷ്യല്‍ മീഡിയയല്‍ തരംഗമായിരിക്കുന്നത്. ആദ്യരാത്രിയില്‍ തനിക്ക് ഭാര്യയില്‍ നിന്നുണ്ടായ വേറിട്ട അനുഭവം ഒരു യുവാവ് സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ്. ഇരുവരുടെയും കൃത്യമായ പേരോ സ്ഥലമോ ഇന്‍സ്?റ്റഗ്രാം പോസ്?റ്റില്‍ വെളിപ്പെടുത്തിയിട്ടുമില്ല. അര്‍ഷാദ് ഖാന്‍ എന്ന പേരുളള ഇന്‍സ്?റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘എന്റെ ഭാര്യ’ എന്നാണ് ക്യാപ്ഷന്‍. മ?റ്റൊരു വ്യക്തിക്കും ലഭിക്കാത്ത ആദ്യരാത്രിയാണ് തനിക്ക് ലഭിച്ചതെന്നാണ് യുവാവിന്റെ വാദം. വീഡിയോയില്‍ അതിമനോഹരമായി അലങ്കരിച്ച ഒരു മുറി കാണാം. യുവാവിന്റെയും യുവതിയുടെയും ആദ്യരാത്രിക്കുവേണ്ടിയാണ് ഇങ്ങനെ അലങ്കരിച്ചിരുന്നത്. എന്നാല്‍ വിവാഹത്തില്‍ യുവാവ് കിടക്കുകയായിരുന്നു. ആ സമയത്താണ് യുവാവിനെ ഞെട്ടിപ്പിക്കുന്ന വിധത്തില്‍ ഭാര്യ ഒരു കാര്യം ചെയ്തത്. തന്റെ ഭര്‍ത്താവിന്റെ കാല്‍ മസാജ് ചെയ്യുകയായിരുന്നു യുവതി. താന്‍ ആവശ്യപ്പെടാതെ തന്നെ ഭാര്യ സഹായിക്കുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്.   View this post on Instagram…

    Read More »
  • എന്നാടീ ഈ കാറാെക്കെ ഉണ്ടായത്? മക്കള്‍ വല്ലതും തരേണ്ടേ? ഞാന്‍ അന്തസ്സായി ജീവിക്കുന്നു; ‘ഡൂപ്ലിക്കേറ്റ്’ വിളിയില്‍ മല്ലികയോട് കലിയടങ്ങാതെ സത്യഭാമ

    തന്നെ അധിക്ഷേപിച്ച നടി മല്ലിക സുകുമാരനെതിരെ വീണ്ടും സത്യഭാമ. നര്‍ത്തകനും കലാഭവന്‍മണിയുടെ സഹോദരനുമായ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന വിവാദത്തിലാണ് മല്ലിക കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ രംഗത്തെത്തിയത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാമകൃഷ്ണനെതിരായതെന്നു പറയപ്പെടുന്ന പരാമര്‍ശം സത്യഭാമ നടത്തിയത്. ‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷന്‍ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല’ എന്നാണ് സത്യഭാമ പറഞ്ഞത്. പിന്നാലെ നടി മല്ലിക സുകുമാരനടക്കം സത്യഭാമയ്‌ക്കെതിരെ രംഗത്ത് വന്നു. ഈ പറയുന്ന കലാമണ്ഡലം സത്യഭാമ ഒറിജിനല്‍ സത്യഭാമ ടീച്ചറല്ല. കലാമണ്ഡലം…

    Read More »
  • ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള: സിനിമയ്‌ക്കെതിരേ കോടതിയില്‍ വിചിത്ര വാദങ്ങളുമായി സെന്‍സര്‍ ബോര്‍ഡ്; അക്കമിട്ടു നിരത്തി അഞ്ചു കാര്യങ്ങള്‍; ‘പേരു തെരഞ്ഞെടുത്തത് മനപ്പൂര്‍വം, ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടയാള്‍ സീതയുടെ പേരുള്ള കഥാപാത്രത്തെ സഹായിക്കുന്നു, മറ്റൊരു മതക്കാരന്‍ വേദനിപ്പിക്കുന്നു’

    കൊച്ചി: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി അഭിനയിച്ച മലയാള ചിത്രം ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള സിനിമയുടെ നിര്‍മാതാക്കള്‍ ‘എഡിറ്റിംഗ്’ നടത്തി ചിത്രം പുറത്തിറക്കാമെന്നു കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ കടുംപിടിത്തത്തിനു വഴങ്ങിയാണ് ഇതിനു തുനിയുന്നതെന്നു വ്യക്തമായതിനു പിന്നാലെ ബോര്‍ഡ് കോടതിയില്‍ നടത്തിയ വാദങ്ങളും പുറത്തുവന്നു. സിനിമയിലെ കഥാപാത്രമായ ജാനകിയെന്നത് സീതയുടെ മറ്റൊരു പേരാണെന്നും ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നു എന്നുമായിരുന്നു ബോര്‍ഡിന്റെ വാദം. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) ആവശ്യപ്പെട്ട മാറ്റങ്ങള്‍ വരുത്താന്‍ നിര്‍മ്മാതാക്കള്‍ സമ്മതിച്ചതിനെത്തുടര്‍ന്ന് ഉടന്‍ തിയേറ്ററുകളില്‍ എത്തിയേക്കാം. ചിത്രത്തിന് 96 കട്ടുകള്‍ നിര്‍ദ്ദേശിക്കാന്‍ ബോര്‍ഡ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും, രണ്ട് പ്രത്യേക മാറ്റങ്ങള്‍ മാത്രമേ തേടുന്നുള്ളൂ എന്ന് ബുധനാഴ്ച കേരള ഹൈക്കോടതിയെ അറിയിച്ചു. ആദ്യത്തേത്, സിനിമയുടെ പേര് ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ പരിഷ്‌കരിക്കുക എന്നതാണ്. ‘ജാനകി’ എന്ന പേര് ‘ജാനകി വി’ അല്ലെങ്കില്‍ ‘വി ജാനകി’ എന്നു…

    Read More »
  • രേണുവിനെക്കൊണ്ട് പൊറുതിമുട്ടി! വര്‍ക്ക് ഏര്യ പണിത് തരാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി, ഫ്യൂസ് പോയാല്‍ പോലും ശരിയാക്കാന്‍ ഞങ്ങളെ വിളിക്കും…

    രേണു സുധിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് വീട് നിര്‍മ്മിച്ച് നല്‍കിയ സന്നദ്ധ സംഘടനയുടെ ഭാരവാഹികളില്‍ പ്രധാനിയായ ഫിറോസ്. കഴിഞ്ഞ ദിവസമാണ് കെഎച്ച്ഡിഇസി എന്ന സമൂഹമാധ്യമ കൂട്ടായ്മ നിര്‍മിച്ച് നല്‍കിയ വീടിന് ചോര്‍ച്ചയുണ്ടെന്നും മുറികളില്‍ വെള്ളമാണെന്നുമുള്ള പരാതിയുമായി രേണു രംഗത്ത് എത്തിയത്. സുധിയുടെ മരണത്തോടെ അനാഥമായ കുടുംബത്തിന് സഹായമാകാനാണ് കെഎച്ച്ഡിഇസി കോട്ടയത്ത് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട് നിര്‍മ്മിച്ച് നല്‍കിയത്. എന്നാല്‍ വീടിനെ കുറിച്ച് പരാതിപ്പെട്ട് രേണു സംസാരിക്കുന്ന വീഡിയോ കണ്ടതോടെ വീടിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം മാനസീക വിഷമമുണ്ടായിയെന്ന് ഫിറോസ് പറയുന്നു. വര്‍ക്ക് ഏര്യ പണിത് തരാന്‍ ആവശ്യപ്പെട്ട് രേണു ഭീഷണിപ്പെടുത്തിയതിനെ കുറിച്ചും ഫിറോസ് പുതിയ വീഡിയോയില്‍ സംസാരിച്ചു. അര്‍ഹരായ ആളുകള്‍ക്ക് ഞങ്ങള്‍ എല്ലാവര്‍ഷവും വീട് വെച്ച് കൊടുക്കാറുണ്ട്. അതിന്റെ ഭാഗമായാണ് സുധിയുടെ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങള്‍ക്ക് വേണ്ടി വീട് നിര്‍മ്മിച്ച് കൊടുത്തത്. വീടിനൊപ്പം തന്നെ ഫര്‍ണ്ണീച്ചറുകളും ടിവിയും കിച്ചണ്‍ കംബോര്‍ഡുകളും ബെഡ്റൂം കബോര്‍ഡുകളും വാട്ടര്‍ ഫില്‍ട്ടര്‍ അടക്കമുള്ളവയും…

    Read More »
  • സമരക്കാരെ പുച്ഛിച്ച ധനേഷിന് ജോലി കിട്ടിയത് എങ്ങനെയെന്ന് അറിയാമോ? സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്; ‘കസേരയില്‍ കയറിയിരുന്നാല്‍ വഴിമറക്കരുത്, സമര വിരോധികള്‍ ഓടി രക്ഷപ്പെടും’

    കോഴിക്കോട്: ബുധനാഴ്ച നടന്ന അഖിലേന്ത്യ പണിമുടക്കില്‍ മുക്കത്ത് എഇഒ ഓഫീസിലെത്തിയ സമരക്കാരെ നേരിട്ട ജീവനക്കാരന്‍ ധനേഷ് ശ്രീധറിന്റെ പ്രതികരണം സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. ഓഫീസിലെത്തിയ സമരാനുകൂലികള്‍ ജോലി നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും കേട്ട ഭാവം നടിക്കാതെ ഫോണും നോക്കി ഇരുന്ന ധനേഷിനായിരുന്നു കഴിഞ്ഞ ദിവസം മുതല്‍ കയ്യടി. സമരത്തെ പുച്ഛിച്ചുള്ള ഈ ഉദ്യോഗസ്ഥന്റെ പ്രതികരണത്തെ വിമര്‍ശിക്കുന്ന കുറിപ്പുകളും സോഷ്യല്‍ മീഡിയയിലുണ്ട്. ഒരു വലിയ സമരത്തിന്റെ ബാക്കിപത്രമാണ് ഇദ്ദേഹത്തിന്റെ ജോലി എന്നാണ് അനൂപ് എന്‍.എ എന്ന അക്കൗണ്ടിലെ കുറിപ്പിലുള്ളത്. ഇന്നലെ മാധ്യമങ്ങളുടെ ഹീറോയും, അരാഷ്ട്രീയ പേജുകളുടെ സിംബലുമായി മാറിയ ഇദ്ദേഹത്തിന് ജോലി കിട്ടിയത് എങ്ങനെയാണെന്ന് അറിഞ്ഞാല്‍ സമരവിരോധികള്‍ ഓടി രക്ഷപ്പെടുമെന്നും കുറിപ്പില്‍ പറയുന്നു. സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് ധനേഷിന് ജോലി ലഭിക്കുന്നതെന്നും അതിന് അര്‍ഹതയുള്ളയാളാണ് അദ്ദേഹമെന്നും കുറിപ്പിലുണ്ട്. ‘സ്‌പോര്‍ട്‌സ് ക്വാട്ടയിലെ നിയമനങ്ങള്‍ നടപ്പാക്കാതിരിക്കുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് 2011- 16 ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്തു രൂക്ഷമായ സമരങ്ങള്‍ കേരളം കണ്ടിട്ടുണ്ട്. അതിന്റെ ഭാഗമായി 2016 ല്‍ പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം…

    Read More »
  • അത് ചെയ്തത് മമ്മൂട്ടി തന്നെ, തെളിവ് ഫോണിലുണ്ട്; വെളിപ്പെടുത്തി വിന്‍സി അലോഷ്യസ്

    അടുത്ത കാലത്ത് ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളെ തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് വിന്‍സി അലോഷ്യസ്. മുന്‍പ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ വിന്‍സി അലോഷ്യസ് തന്റെ പേര് വിന്‍സി എന്നാക്കി മാറ്റിയിരുന്നു. അവാര്‍ഡ് നേട്ടത്തെ അഭിനന്ദിച്ച് വാട്‌സാപ്പില്‍ അയച്ച സന്ദേശത്തില്‍ മമ്മൂട്ടി അങ്ങനെ വിളിച്ചുവെന്നാണ് വിന്‍ സി പറഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് ഇതിന് പിന്നില്‍ മമ്മൂട്ടിയാണെന്ന് താന്‍ തെറ്റിദ്ധരിച്ചതാണെന്നും നടി വെളിപ്പെടുത്തിയത് ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ പേര് മാറ്റത്തിന് പിന്നിലെ കഥയില്‍ വീണ്ടും ട്വിസ്റ്റുമായി വന്നിരിക്കുകയാണ് വിന്‍സി. മമ്മൂട്ടി തന്നെയായിരുന്നു മെസേജ് അയച്ചതെന്നും ആ നമ്പര്‍ നിര്‍മ്മാതാവായ ജോര്‍ജിന് അയച്ച് താന്‍ ഉറപ്പു വരുത്തിയെന്നുമാണ് നടി ഇപ്പോള്‍ പറയുന്നത്. അതിന്റെ തെളിവുകള്‍ തന്റെ ഫോണിലുണ്ടെന്നും വിന്‍ സി വ്യക്തമാക്കി. സൂത്രവാക്യം എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് യു ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിന്‍സി ഇക്കാര്യം വെളിപ്പെടുത്തിയത്. വിന്‍സി പറയുന്നതിങ്ങനെ: കണ്ണൂര്‍ സ്‌ക്വാഡിന്റെ തീയേറ്ററിലെ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍…

    Read More »
  • ചാരക്കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആര്‍ വര്‍ക്കിന്; ഗുരുതരമായ ആരോപണങ്ങളുമായി സന്ദീപ് വാര്യര്‍; ‘മുരളീധരന്റെ ഭാര്യയുടെ എന്‍ജിഒയില്‍ അന്വേഷണം വേണം’

    തിരുവനന്തപുരം: ചാരക്കേസിൽ അറസ്റ്റിലായ വ്ലോഗര്‍ ജ്യോതി മൽഹോത്ര കേരളത്തിലെ വന്ദേഭാരത് ട്രെയിന്‍ സര്‍വീസിന്‍റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത സംഭവത്തിൽ മുൻ കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ജ്യോതി മൽഹോത്രക്കൊപ്പമുള്ള വി മുരളീധരന്‍റെ വന്ദേഭാരത് യാത്ര വിവാദത്തിൽ വി മുരളീധരന്‍റെ ശരീരഭാഷ തന്നെ പ്രതിരോധത്തിലായതിന്‍റെ സൂചനയുണ്ടെന്ന് സന്ദീപ് വാര്യര്‍ ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു.ജ്യോതി മൽഹോത്രയെ വന്ദേ ഭാരത ഉദ്ഘാടനത്തിലേക്ക് എത്തിച്ചതിൽ ഇടപെട്ടത് ഡൽഹിയിൽ പ്രവർത്തിച്ച മാധ്യമപ്രവർത്തകനാണെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. ബിജെപിയാണ് ജ്യോതി മൽഹോത്രയ്ക്ക് വന്ദേ ഭാരത ട്രെയിനിൽ യാത്ര ചെയ്യുന്നതിനുള്ള പാസ് നൽകിയത്. വി.മുരളീധരൻ എന്തിനെയാണ് ഭയക്കുന്നത്? അന്വേഷണത്തിന് തയ്യാറാകണമെന്നും വി.മുരളീധരന്‍റെ ഭാര്യയുടെ എൻ.ജി.ഒയിൽ അന്വേഷണം വേണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ജ്യോതി മൽഹോത്രയെ എത്തിച്ചത് വി.മുരളീധരന്‍റെ പിആര്‍ വര്‍ക്കിനുവേണ്ടിയാണ്. ഡിആർഡിഒയിൽ അരുൺ രവീന്ദ്രൻ എന്നയാൾക്ക് ഐ ഡി കാർഡ് അനധികൃതമായി നൽകി. വി.മുരളീധരന്‍റെ ഭാര്യയുടെ എൻജിഒ സഹായിയാണ് അരുൺ രവീന്ദ്രൻ. ഒരു കേസിൽ…

    Read More »
  • ആദ്യ ഭാര്യ സമ്മാനിച്ച കാറില്‍ രണ്ടാം ഭാര്യയ്‌ക്കൊപ്പം ഊരുചുറ്റല്‍; നാഗചൈതന്യയ്ക്കായി പണം മുടക്കിയതില്‍ സാമന്ത ഖേദിക്കുന്നു

    സെലിബ്രിറ്റീസ് തമ്മില്‍ പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും വിവാഹമോചിതരാകുന്നതും സിനിമയില്‍ സര്‍വസാധാരണമാണ്. പക്ഷെ ചില വിവാഹമോചനങ്ങളും ബ്രേക്കപ്പുകളും ആളുകള്‍ക്കിടയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിവാഹമോചനമാണ് സാമന്ത-നാഗചൈതന്യ ജോഡിയുടേത്. ഏഴ് വര്‍ഷത്തോളം പ്രണയിച്ച ഇരുവരും 2017ല്‍ ആണ് വിവാഹിതരായത്. നാല് വര്‍ഷത്തോളം ഇരുവരും ദാമ്പത്യ ജീവിതം നയിച്ചു. ശേഷം 2021ല്‍ വേര്‍പിരിഞ്ഞു. നാലാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഇരുവരും വേര്‍പിരിയുന്നുവെന്ന കുറിപ്പ് സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം നാഗചൈതന്യ വീണ്ടും വിവാഹിതനായി. നടി ശോഭിത ധൂലിപാലയെയാണ് നടന്‍ വിവാഹം ചെയ്തത്. രണ്ട് വര്‍ഷത്തോളം പ്രണയിച്ചശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹമോചനത്തിനുശേഷം കരിയറിന് പ്രധാന്യം നല്‍കിയാണ് സാമന്ത മുന്നോട്ട് പോകുന്നത്. അതേസമയം നാഗചൈതന്യയുടെ ഒരു വീഡിയോ സോഷ്യല്‍മീഡിയ വീണ്ടും ചര്‍ച്ചയാവുകയാണ്. ശോഭിതയ്ക്കൊപ്പം ചുവന്ന കാര്‍ ഓടിച്ച് പോകുന്ന നാഗചൈതന്യയാണ് ചര്‍ച്ചയാകുന്നത്. നാഗചൈതന്യ ഓടിക്കുന്ന ചുവന്ന കാര്‍ ഫെറാറിയാണെന്നും അത് നടന് സമ്മാനിച്ചത് മുന്‍ ഭാര്യ സാമന്തയാണെന്നുമാണ്…

    Read More »
  • രാജ്യവിരുദ്ധ ഉള്ളടക്കം: ഇന്ത്യയില്‍നിന്നടക്കം 27 യൂട്യൂബ് ചാനലുകളെ ഒറ്റയടിക്ക് നിരോധിച്ച് പാകിസ്താന്‍; ഇമ്രാന്‍ അനുകൂല പ്രചാരണം അടിച്ചമര്‍ത്താന്‍ നീക്കമെന്ന് വിമര്‍ശനം; പൂട്ടിച്ചതില്‍ കൂടുതല്‍ സൈന്യത്തെയും സര്‍ക്കാരിനെയും വിമര്‍ശിച്ച ചാനലുകള്‍; മുന്‍കൂര്‍ നോട്ടീസും നല്‍കിയില്ല

    ന്യൂഡല്‍ഹി: രാജ്യവിരുദ്ധ ഉള്ളടക്കം, വ്യാജമായ വിവരങ്ങള്‍ എന്നിവ പ്രചരിപ്പിച്ചെന്ന് ആരോപിച്ചു ഇന്ത്യയില്‍നിന്നടക്കം 27 യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് ഇസ്ലാമാബാദ് കോടതി. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇവയില്‍പലതും ഇന്ത്യയിലും നിരോധിച്ചിരുന്നു. ഇമ്രാന്‍ ഖാനെ പിന്തുണയ്ക്കുന്നവരെ നിശ്ബദരാക്കാനുള്ള നടപടിയെന്നു പാകിസ്താനി പത്രപ്രവര്‍ത്തക അര്‍സൂ കസ്മി ആരോപിച്ചു. ഇവര്‍ ഇമ്രാനെ പിന്തുണയ്ക്കുന്നയാളല്ലെന്നും ചൂണ്ടിക്കാട്ടുന്നു. പ്രമുഖ പത്രപ്രവര്‍ത്തകരായ മതിയുള്ള ജാന്‍, അഹമ്മദ് നൂറാനി, അസദ് അലി തൂര്‍, മുന്‍ ടെലിവിഷന്‍ അവതാരകരായ മൊയീദ് പിര്‍സാദ, ഇമ്രാന്‍ റിയാസ് ഖാന്‍ എന്നിവരുടെ ചാനലുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. പ്രതിപക്ഷമായ പാകിസ്താന്‍ തെഹ്രീക്-ഇ-ഇന്‍സാഫിന്റെ (പിടിഐ) പിന്തുണക്കാരുമായി ബന്ധപ്പെട്ട ചാനലുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇത് വിമര്‍ശകരുടെ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള വിശാലമായ ശ്രമമായി വിമര്‍ശകര്‍ വിശേഷിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നു, കസ്മി പറയുന്നു. നിരോധിച്ച നടപടിയില്‍ പക്ഷഭേദമില്ലെന്നു കാട്ടാനാണു പിടിഐയില്‍നിന്നു വ്യത്യസ്തമായ ചാനലുകള്‍ നിരോധിച്ചതെന്നും ഇമ്രാന്‍ ഖാന്റെ തിരിച്ചുവരവിന് അരങ്ങൊരുക്കാനുള്ള റാലിക്കു മുമ്പാകെയുള്ള നീക്കമാണിതെന്നും കസ്മി പറഞ്ഞു. ഇന്ത്യയില്‍ അറിയപ്പെടുന്നയാളും ഇന്ത്യന്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നയാളുമാണ്. എന്നാല്‍,…

    Read More »
  • പുരുഷന്‍മാരും ട്രാന്‍സ്‌ജെന്‍ഡറുകളും മാത്രമായാല്‍ അവിടം ചുടുകാടാകും; ഞാന്‍ യൂട്രസ് ഇല്ലാത്ത സ്ത്രീ; വിവാദത്തിന് തിരികൊളുത്തി ഷക്കീലയുടെ വളര്‍ത്ത് ‘മകള്‍’

    നടി ഷക്കീലയുടെ വളര്‍ത്തു മകളായി അറിയപ്പെടുന്ന ട്രാന്‍സ് യുവതി മില്ല അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. ട്രാന്‍സ് സമൂഹത്തെ താന്‍ അധികം പിന്തുണയ്ക്കുന്നില്ലെന്ന് മില്ല പറയുന്നു. എല്‍ജിബിടിക്യു പ്ലസില്‍ എല്‍ജിബിടിക്യു വരെ തനിക്ക് അറിയാമെന്നും പ്ലസിനെ തനിക്കറിയില്ലെന്നും മില്ല പറയുന്നു. തമിഴ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം. ട്രാന്‍സ് ആളുകളെയും ഞാന്‍ വലുതായി പിന്തുണയ്ക്കുന്നില്ല. നമുക്ക് ഉള്ളില്‍ തിരിച്ചറിവ് വന്നിട്ട് ട്രാന്‍സ് ആകണം. 13 വര്‍ഷത്തോളമായി എന്റെ ഈ യാത്ര തുടങ്ങിയിട്ട്. ഇക്കാലയളവിനിടെ ബയോളദിക്കലായ പുരുഷനോ സ്ത്രീയോ അഭിമുഖീകരിക്കാത്ത പല പ്രശ്‌നങ്ങളും ഞാന്‍ നേരിട്ടു. അതിനാല്‍ ഇങ്ങനെ മാറണമെങ്കില്‍ നിങ്ങള്‍ക്ക് ഉള്ളില്‍ നിന്നും ശരിക്കും തോന്നിയ ശേഷം മാത്രം മാറുക. അതുവരെ ശാന്തരാകുക. വിദ്യഭ്യാസം നേടുക. ഒരു നാടുണ്ടെന്ന് കരുതുക. അവിടെ 50 സ്ത്രീകളും 50 പുരുഷന്‍മാരുമുണ്ട്. നൂറ് വര്‍ഷത്തിനുള്ളില്‍ അത് ഒരു നാടായി മാറും. എന്നാല്‍ 50 പുരുഷന്‍മാരും 50 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളോ മറ്റോ ആണെങ്കില്‍ നൂറ്…

    Read More »
Back to top button
error: