Month: April 2022

  • NEWS

    മലയാറ്റൂര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

    പാലാ: മലയാറ്റൂര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു.തിരുവനന്തപുരം വലിയതുറ സ്വദേശി ഷാജി വില്‍ഫ്രഡ് ആണ് മരിച്ചത്.അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന അഞ്ചു പേര്‍ക്കും പരിക്കേറ്റു.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാലാ -തെടുപുഴ റൂട്ടിൽ കെല്ലപ്പള്ളിക്ക് സമീപം ആറാം മൈലില്‍ പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അപകടം.

    Read More »
  • NEWS

    പാണ്ഡവരുടെ ടോർച്ച്  അഥവാ കത്തുന്ന ചെടി

    മഹാഭാരതത്തിലെ പാണ്ഡവർ അവരുടെ വനവാസ (പ്രവാസം) സമയത്ത് ഒരു ടോർച്ചായി ഉപയോഗിച്ചതായി പറയപ്പെടുന്ന ഒരു സസ്യമാണ് പാണ്ഡവര ബട്ടി അഥവാ പാണ്ഡവരുടെ ടോർച്ച്.പുതിയ തളിർ   ഇലയുടെ അഗ്രത്തിൽ ഒരു തുള്ളി എണ്ണ ഒഴിച്ചു കത്തിച്ചാൽ  അത് ഒരു തരം തിരി പോലെ  കത്താൻ തുടങ്ങുന്നു. ശാസ്ത്രീയനാമം: Callicarpa tomentosa). ഫ്രഞ്ച് മൾബറി,  കമ്പിളി മലയൻ ലിലാക്ക്, വെൽവെറ്റി ബ്യൂട്ടിബെറി, നായ് കുമ്പിൾ, ഉമത്തേക്ക്‌, തിൻപെരിവേലം, എന്ന പേരിലും ഇവ അറിയപ്പെടുന്നു. കഠിനമായ വരൾ‌ച്ചയെ അതിജീവിക്കുന്ന ഈ ചെറുമരം തീയിൽ നശിച്ചു പോകില്ല.അതിനാൽ ഇവയെ കാട്ടുതീ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വച്ചു പിടിപ്പിക്കുന്നു. ഇന്ത്യയിലും ശ്രീലങ്കയിലും പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഈ സസ്യം അയ്യനാർ ക്ഷേത്രം, തമിഴ്‌നാട്ടിലെ ഭൈരവർ ക്ഷേത്രം എന്നിവ പോലെ പല ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിലും തിരി പോലെ ഉപയോഗപ്പെടുത്തുന്നു.ഒരു ഔഷധ സസ്യമായ ഇതിൻ്റെ പട്ട വെറ്റില ആയി ഉപയോഗിക്കാറുണ്ട്.

    Read More »
  • India

    അവകാശികളില്ലാത്ത 21,539 കോടി രൂപ എൽ.ഐ.സിയിൽ, നിങ്ങളുടെ പണവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ..?

    ന്യൂ ഡൽഹി: എൽ.ഐ.സിയിൽ അവകാശികളില്ലാതെ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് വൻ തുക. 21,539 കോടി രൂപയാണ് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷനിൽ അവകാശികളില്ലാത്തത്. ഐ.പി.ഒക്ക് മുന്നോടിയായി എൽ.ഐ.സി സെബിക്ക് മുമ്പാകെ സമർപ്പിച്ച വിവരങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. ഇതുമായി ​ബന്ധപ്പെട്ട് 2021 സെപ്തംബർ വരെയുള്ള കണക്കുകളാണ് എൽ.ഐ.സി സമർപ്പിച്ചിട്ടുള്ളത്. അവകാശികളില്ലാത്ത പണത്തിന് എൽ.ഐ.സി നൽകിയ പലിശയും ഇതിലുൾപ്പെടും. 2020 മാർച്ചിൽ 16,052.65 കോടിയാണ് എൽ.ഐ.സിയിലെ അവകാശികളില്ലാത്ത നിക്ഷേപം. 2021 മാർച്ചിൽ ഇത് 18,495 കോടിയായി ഉയർന്നു. സെബിയുടെ നിയമമനുസരിച്ച്‌ ഇൻഷൂറൻസ് കമ്പനികളിലെ ആയിരം രൂപയിൽ കൂടുതലുള്ള അവകാശികളില്ലാത്ത നിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. ഇതിന്റെ ഭാഗമായാണ് എൽ.ഐ.സിയും ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത് . നിങ്ങളുടെ ക്ലെയിം ചെയ്യാത്ത എൽ.ഐ.സി തുക എങ്ങനെ പരിശോധിക്കാം. എൽ.ഐ.സി വെബ്സൈറ്റായ licindia.inലേക്ക് ലോഗ് ഇൻ ചെയ്യുക വെബ്സൈറ്റിന്റെ ഏറ്റവും അടിയിലുള്ള അൺക്ലെയിമിഡ് പോളിസി ഡ്യൂസ് ലിങ്കിൽ ക്ലിക്ക് ചെയ്യുക പിന്നീട് എൽ.ഐ.സി ​പോളിസി നമ്പർ, പോളിസിയുടെ ഉടമയുടെ പേര്,…

    Read More »
  • NEWS

    പാലായില്‍ ലഘു മേഘ വിസ്ഫോടനം ;2 മണിക്കൂറിനിടയില്‍ രേഖപ്പെടുത്തിയത് 9.2 സെന്റീമീറ്റര്‍ മഴ

    പാലാ: പാലായിൽ കഴിഞ്ഞ ദിവസം പെയ്തത് ലഘു മേഘ വിസ്ഫോടനത്തിന് സമാനമായ  മഴ.9.2 സെന്റീമീറ്റര്‍ മഴയാണ് പാലാ അരുണാപുരത്ത് 2 മണിക്കൂറിനിടയില്‍ രേഖപ്പെടുത്തിയത്. ലഘു മേഘ വിസ്ഫോടനത്തിന് സമാനമായ  മഴയാണിത്. അരുണാപുരത്ത് സ്ഥാപിച്ച മഴമാപിനിയിലാണ് ഇതു രേഖപ്പെടുത്തിയത്. മീനച്ചില്‍ റിവര്‍ റെയ്ന്‍ മോണിറ്ററിങ് നെറ്റ്‌വര്‍ക്കിന്റെ മഴമാപിനിയാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. നിര്‍ത്താതെ മഴപെയ്തതോടെ മീനച്ചില്‍, മണിമല ആറുകളില്‍ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. മണിമലയാറ്റിൽ 30 സെന്റീമീറ്ററാണ് ജലനിരപ്പ് ഉയര്‍ന്നത്. മീനച്ചിലാറ്റില്‍ ചേരിപ്പാട് 35 സെന്റീമീറ്ററും തിക്കോയിയില്‍ 28 സെന്റീമീറ്ററും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

    Read More »
  • Kerala

    നേന്ത്രക്കായ വില 70 പിന്നിട്ടു കുതിച്ചുയരുന്നു, കർഷകർക്ക് ആശ്വാസം

    മലയാളിക്ക് നേന്ത്രക്കായ ഇല്ലാത്ത ആഘോഷമില്ല. ഓണമോ വിഷുവോ തുടങ്ങി എല്ലാ ആഘോഷ നാളുകളിലെയും പ്രധാന വിഭവങ്ങളിലൊന്ന് നേന്ത്രക്കായ തന്നെ. പക്ഷേ, അത് ഉത്പാദിപ്പിക്കുന്ന കർഷകന് ഒരിക്കലും ന്യായവില ലഭിക്കാറില്ല. മൂന്ന് കിലോയ്ക്ക് 100 രൂപ വരെയായി അടുത്ത നാളുകൾ വരെ വില. ഓണക്കാലത്ത് 72 രൂപയ്ക്ക് കൃഷിവകുപ്പ് വാഴക്കുല എടുത്തിരുന്നെങ്കിലും ഇപ്പോഴതില്ല. താങ്ങുവിലയായി പ്രഖ്യാപിച്ച 30 രൂപ ഒട്ടും ന്യായവുമല്ല. പക്ഷേ ഇപ്പോഴിതാ സംസ്ഥാനത്ത് നേന്ത്രക്കായയുടെ വില കുതിച്ചുയരുന്നു. പല സ്ഥലങ്ങളിലും വിലഎഴുപതു കടന്നു. നേന്ത്രക്കായക്ക് അടുത്ത കാലത്തൊന്നും കിട്ടാത്ത വിലയാണിത്. വേനല്‍ മഴയില്‍ മൂപ്പെത്താതെ തകര്‍ന്നുവീണ കുലകളും ഇതോടൊപ്പം മോശമല്ലാത വിലയ്ക്ക് കർഷകർക്ക് വിൽക്കാന്‍ കഴിഞ്ഞു. വയനാട്ടില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കായയുടെ വരവ് കുറഞ്ഞതും റമദാന്‍, വിഷു, ഈസ്റ്റർ കാലമായതും വിലവര്‍ധനവിനിടയാക്കി. കര്‍ണാടകത്തില്‍നിന്നും വ്യാപകമായി എത്തിക്കൊണ്ടിരുന്ന നേന്ത്രക്കായ ഇപ്പോള്‍ തീരെ എത്തുന്നില്ല. വിലയില്‍ ഉണ്ടായിരിക്കുന്ന ക്രമാതീതമായ വര്‍ധന മലയോര മേഖലയിലെ ചെറുകിട കര്‍ഷകര്‍ക്കാണ് ഏറെ ഗുണം ചെയ്യുക.…

    Read More »
  • India

    കോവിഡ് : ഡ​​​ൽ​​​ഹി​​​യോ​​​ടു ചേ​​​ർ​​​ന്ന ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ മൂ​​​ന്നു സ്കൂ​​​ളു​​​ക​​​ൾ അ​​​ട​​​ച്ചു

    അ​​​ധ്യാ​​​പ​​​ക​​​രും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വ് ആ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ഡ​​​ൽ​​​ഹി​​​യോ​​​ടു ചേ​​​ർ​​​ന്ന ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ നോ​​​യി​​​ഡ​​​യി​​​ലെ​​​യും ഗാ​​​സി​​​യാ​​​ബാ​​​ദി​​​ലെ​​​യും മൂ​​​ന്നു സ്കൂ​​​ളു​​​ക​​​ൾ അ​​​ട​​​ച്ചു. ഗാ​​​സി​​​യ​​​ബാ​​​ദി​​​ലെ സ്വ​​​കാ​​​ര്യ സ്കൂ​​​ളു​​​ക​​​ളി​​​ലെ മൂ​​​ന്നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വാ​​​യ​​​ത്. എ​​​ന്നാ​​​ൽ നോ​​​യി​​​ഡ​​​യി​​​ലെ സ്കൂ​​​ളി​​​ൽ മൂ​​​ന്ന് അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും 13 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​മാ​​​ണ് കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച​​​ത്. പു​​​തി​​​യ​​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ കോ​​​വി​​​ഡ് വ​​​ക​​​ഭേ​​​ദ​​​മാ​​​യ എ​​​ക്സ്ഇ ആ​​​ണോ ഇ​​​വ​​​രി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​തെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. കൂ​​​ടു​​​ത​​​ൽ വ്യാ​​​പ​​​നം ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ വാ​​​ക്സി​​​നേ​​​ഷ​​​ൻ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. രോ​​​ഗം ബാ​​​ധി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സാ​​​ന്പി​​​ളു​​​ക​​​ൾ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചു വ​​​രി​​​ക​​​യാ​​​ണെ​​​ന്നും ഗാ​​​സി​​​യാ​​​ബാ​​​ദ് ചീ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ഡോ. ​​​ഭ​​​വ്തോ​​​ഷ് ശം​​​ഖ്ധാ​​​ർ പ​​​റ​​​ഞ്ഞു. ഗാ​​​സി​​​യാ​​​ബാ​​​ദി​​​ലെ ഇ​​​ന്ദി​​​രാ​​​പു​​​ര​​​ത്ത് സ്കൂ​​​ൾ മൂ​​​ന്നു ദി​​​വ​​​സ​​​ത്തേ​​​ക്ക് അ​​​ട​​​ച്ചി​​​ടാ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. നോ​​​യി​​​ഡ​​​യി​​​ലെ സ്കൂ​​​ളി​​​ൽ അ​​​ധ്യ​​​യ​​​നം വീ​​​ണ്ടും ഒ​​​രാ​​​ഴ്ച​​​ത്തേ​​​ക്ക് ഓ​​​ണ്‍ലൈ​​​നാ​​​ക്കി. അ​​​ണു​​​ന​​​ശീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു ശേ​​​ഷം ഏ​​​പ്രി​​​ൽ പ​​​തി​​​നെ​​​ട്ടി​​​ന് നോ​​​യി​​​ഡ​​​യി​​​ലെ സ്കൂ​​​ൾ തു​​​റ​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞ​​​ത്. അ​​​തി​​​നി​​​ടെ ഡ​​​ൽ​​​ഹി​​​യി​​​ൽ കോ​​​വി​​​ഡ് വീ​​​ണ്ടും പി​​​ടി​​​മു​​​റു​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന ആ​​​ശ​​​ങ്കയി​​​ലാ​​​ണ്. രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് വ്യാ​​​പ​​​നം മൂ​​​ന്നു മ​​​ട​​​ങ്ങാ​​​യി വ​​​ർ​​​ധി​​​ച്ച​​​താ​​​യാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ഒ​​​രു…

    Read More »
  • NEWS

    കാ​ന​ഡ​യി​ൽ സോം​ബി രോ​ഗം പ​ട​രു​ന്നു

    കാ​ന​ഡ​യി​ൽ മാ​നു​ക​ളെ കൊ​ന്നൊ​ടു​ക്കി സോം​ബി രോ​ഗം പ​ട​രു​ന്നു. കാ​ന​ഡ​യി​ലെ ആ​ൽ​ബ​ർ​ട്ട, സാ​സ്‌​ക​ച്വാ​ൻ എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് സോം​ബി രോ​ഗം പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന​ത്. നി​ര​വ​ധി മാ​നു​ക​ളാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച് ച​ത്ത​ത്. ‘ക്രോ​ണി​ക് വേ​സ്റ്റിം​ഗ് ഡി​സീ​സ്’ (സി​ഡി​സി) എ​ന്ന​താ​ണ് സോം​ബി രോ​ഗ​ത്തി​ന്‍റെ ശാ​സ്ത്രീ​യ നാ​മം. അ​കാ​ര​ണ​മാ​യി ശ​രീ​ര​ഭാ​രം കു​റ​യു​ന്ന​താ​ണ് സോം​ബി ഡി​സീ സി​ന്‍റെ ആ​ദ്യ ല​ക്ഷ​ണം. ത​ല താ​ഴ്ത്തി ന​ട​ക്ക​ൽ, വി​റ​യ​ൽ, മ​റ്റ് മൃ​ഗ​ങ്ങ​ളു​മാ​യി അ​ടു​ക്കാ​തി​രി​ക്കു​ക, ഉ​മി​നീ​ര് ഒ​ലി​ക്കു​ക, അ​ടി​ക്ക​ടി മൂ​ത്ര​മൊ​ഴി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളും പ്ര​ക​ട​മാ​കും. <spanമാ​നു​ക​ൾ, മൂ​സ്, റെ​യി​ൻ​ഡീ​ർ, എ​ൽ​ക്, സി​ക ഡി​യ​ർ, എ​ന്നി​വ​യെ​യാ​ണ് രോ​ഗം ബാ​ധി​ക്കു​ന്ന​ത്. 1960 ക​ളി​ലാ​ണ് അ​മേ​രി​ക്ക​യി​ൽ സോം​ബി രോ​ഗം ആ​ദ്യ​മാ​യി ക​ണ്ടെ​ത്തു​ന്ന​ത്. 2005 ൽ ​ആ​ൽ​ബ​ർ​ട്ട​യി​ലും രോ​ഗം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ഈ ​രോ​ഗ​ത്തി​ന് മ​രു​ന്നോ, പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പോ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

    Read More »
  • NEWS

    കാ​ന​ഡ​യി​ൽ സോം​ബി രോ​ഗം പ​ട​രു​ന്നു

    കാ​ന​ഡ​യി​ൽ മാ​നു​ക​ളെ കൊ​ന്നൊ​ടു​ക്കി സോം​ബി രോ​ഗം പ​ട​രു​ന്നു. കാ​ന​ഡ​യി​ലെ ആ​ൽ​ബ​ർ​ട്ട, സാ​സ്‌​ക​ച്വാ​ൻ എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് സോം​ബി രോ​ഗം പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന​ത്. നി​ര​വ​ധി മാ​നു​ക​ളാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച് ച​ത്ത​ത്. ‘ക്രോ​ണി​ക് വേ​സ്റ്റിം​ഗ് ഡി​സീ​സ്’ (സി​ഡി​സി) എ​ന്ന​താ​ണ് സോം​ബി രോ​ഗ​ത്തി​ന്‍റെ ശാ​സ്ത്രീ​യ നാ​മം. അ​കാ​ര​ണ​മാ​യി ശ​രീ​ര​ഭാ​രം കു​റ​യു​ന്ന​താ​ണ് സോം​ബി ഡി​സീ സി​ന്‍റെ ആ​ദ്യ ല​ക്ഷ​ണം. ത​ല താ​ഴ്ത്തി ന​ട​ക്ക​ൽ, വി​റ​യ​ൽ, മ​റ്റ് മൃ​ഗ​ങ്ങ​ളു​മാ​യി അ​ടു​ക്കാ​തി​രി​ക്കു​ക, ഉ​മി​നീ​ര് ഒ​ലി​ക്കു​ക, അ​ടി​ക്ക​ടി മൂ​ത്ര​മൊ​ഴി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളും പ്ര​ക​ട​മാ​കും. മാ​നു​ക​ൾ, മൂ​സ്, റെ​യി​ൻ​ഡീ​ർ, എ​ൽ​ക്, സി​ക ഡി​യ​ർ, എ​ന്നി​വ​യെ​യാ​ണ് രോ​ഗം ബാ​ധി​ക്കു​ന്ന​ത്. 1960 ക​ളി​ലാ​ണ് അ​മേ​രി​ക്ക​യി​ൽ സോം​ബി രോ​ഗം ആ​ദ്യ​മാ​യി ക​ണ്ടെ​ത്തു​ന്ന​ത്. 2005 ൽ ​ആ​ൽ​ബ​ർ​ട്ട​യി​ലും രോ​ഗം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ഈ ​രോ​ഗ​ത്തി​ന് മ​രു​ന്നോ, പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പോ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

    Read More »
  • NEWS

    ഇങ്ങനെയുമുണ്ട് ചില ഡ്രൈവർമാർ

    ചങ്ങനാശേരി:കെഎസ്ആർടിസിയേയും അതിന്റെ ജീവനക്കാരേയും കുറ്റം പറയാനേ നമുക്ക് നേരമുള്ളൂ.എന്നാൽ ഇത്രയും നാള്‍ ഓടിച്ച ബസിനെ വിട്ടു പിരിയേണ്ടി വന്നപ്പോള്‍ പൊട്ടിക്കരഞ്ഞ പൊന്നുംകുട്ടനേപ്പോലുള്ള ഡ്രൈവര്‍മാരും അക്കൂട്ടത്തിലുണ്ട്.സ്ഥിരമായി ഓടിച്ചിരുന്ന ബസിനോട് വികാര നിര്‍ഭരമായ വിടപറിച്ചില്‍ നടത്തിയ കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. ചങ്ങനാശ്ശേരിയില്‍ നിന്ന് പഴനി വഴി വേളാങ്കണ്ണിക്ക് പോകുന്ന ഇന്റര്‍‌സ്റ്റേറ്റ് ബസിനാണ് പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ പൊന്നുംകുട്ടന്‍ വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കിയത്.വേളാങ്കണ്ണി റൂട്ട് കെഎസ്‌ആര്‍ടിസിയുടെ പുതിയ കെ സ്വിഫ്റ്റ് കമ്ബനി ഏറ്റെടുത്തതോടെ റദ്ദാക്കേണ്ടി വന്ന ബസിനെ ചാരി പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു ഡ്രൈവറുടെ യാത്ര അയപ്പ്.

    Read More »
  • Pravasi

    വാ​ഹ​ന​ങ്ങ​ളിൽ മോ​ഷ​ണം; ഏഷ്യൻ യുവാവ് അറസ്റ്റില്‍

    ഖത്തറിൽ വാ​ഹ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന ഏ​ഷ്യ​ൻ വം​ശ​ജ​നാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ മോ​ഷ​ണം ന​ട​ത്തുകയാണ് ഇയാള്‍ ചെയ്യുക. ഖത്തർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗമാണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽ നി​ന്നു മോ​ഷ​ണ വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തി.   വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ മോ​ഷ​ണം പോ​കു​ന്ന​താ​യി നി​ര​വ​ധി പ​രാ​തി​ക​ള്‍ ല​ഭി​ച്ച​തോ​ടെ അ​ധി​കൃ​ത​ര്‍ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ശ​രി​യാ​യ രീ​തി​യി​ൽ ഡോ​റു​ക​ൾ ലോ​ക്ക് ചെ​യ്യാ​ത്ത കാ​റു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് പ​തി​വെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി സ​മ്മ​തി​ച്ചു. നി​ർ​ത്തി​യി​ടു​ന്ന കാ​റു​ക​ളി​ല്‍ വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ള്‍ പു​റ​മെ നി​ന്ന് കാ​ണു​ന്ന നി​ല​യി​ല്‍ സൂ​ക്ഷി​ക്ക​രു​തെ​ന്നും ഡോ​റു​ക​ള്‍ അ​ട​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.

    Read More »
Back to top button
error: