

രാം നഗരിയിലെ മര്യാദ പുരുഷോത്തം പ്രഭു ശ്രീറാം വിമാനത്താവളം ഏകദേശം മുക്കാൽഭാഗത്തോളം തയ്യാറായിക്കഴിഞ്ഞു.രാമക്ഷേത്
ദേശീയ പാത 27, ഫൈസാബാദ് ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് എന്നിവയ്ക്ക് സമീപമാണ് അയോധ്യ അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കുന്നത്.ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 125 കിലോമീറ്റർ ദൂരത്തിലാണ് ഇത്.
2.24 ബില്യൺ രൂപ മുതൽമുടക്കിലാണ് പദ്ധതിയുടെ ആദ്യഘട്ടം വികസിപ്പിക്കുന്നത്.ലോകമെമ്പാടു
അയോദ്ധ്യയിലെ രാമക്ഷേത്രം നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയായാണ്.ജൂലൈ മാസത്തോടെ താഴത്തെ നിലയുടെ നിര്‍മ്മാണം പൂര്‍ത്തിയാകും.ഇതോടൊപ്പം ശ്രീകോവിലില്‍ പ്രതിഷ്ഠിക്കുന്ന രാംലല്ലായുടെ വിഗ്രഹം നിര്‍മിക്കുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്.രാമക്ഷേത്രത്
ബൻസി പഹാദ്പൂരിൽ നിന്നുള്ള കല്ലുകളാണ് ക്ഷേത്ര നിര്‍മ്മാണത്തിനായി എത്തിച്ചിരിക്കുന്നത്. ശ്രീകോവിലിനുള്ള തൂണുകല്ലുകൾ തയ്യാറായിക്കഴിഞ്ഞു.ഗ്രാനൈറ്റ് കല്ലുകൊണ്ട് 6.5 മീറ്റർ ഉയരമുള്ള സ്തംഭത്തിലാണ് ഗർഭഗ്രഹം. 57,400 ചതുരശ്ര അടി വിസ്തീർണ്ണമുള്ള നിര്‍മ്മാണ സ്ഥലവും 67 ഏക്കറിൽ പരന്നുകിടക്കുന്ന സമുച്ചയവും പൂർത്തിയാകുമ്പോൾ, അയോധ്യയിലെ രാമക്ഷേത്രം അതിമനോഹരമായ കരകൗശലത്തിന്‍റെയും അങ്ങേയറ്റത്തെ എഞ്ചിനീയറിംഗ് വൈഭവത്തിന്‍റെയും പ്രതീകമായിരിക്കുമെന്ന് നിര്‍മ്മാണ കമ്പനികളിലൊന്നായ ലാർസൻ ആൻഡ് ടൂബ്രോയുടെ പ്രോജക്ട് മാനേജർ വിനോദ് കുമാർ മേത്ത പറഞ്ഞു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan