IndiaNEWS

തേനിയിൽ നഴ്സ് കൊല്ലപ്പെട്ട നിലയിൽ; കണ്ടെത്തിയത് അഞ്ഞൂറിലധികം ഗര്‍ഭനിരോധന ഉറകകൾ

തേനി:ആണ്ടിപ്പട്ടി സര്‍ക്കാര്‍ ആശുപത്രിയിലെ സീനിയര്‍ നഴ്സിനെ അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ വീട്ടിൽ കണ്ടെത്തി.തുടർന്ന് പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയില്‍  കണ്ടെത്തിയത് അഞ്ഞൂറിലധികം ഗര്‍ഭനിരോധന ഉറകള്‍.അന്വേഷണത്തിൽ  യുവതി ഒരേസമയം 150ഓളം പുരുഷന്മാരുമായി വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തമിഴ്‌നാട്ടിലെ ആണ്ടിപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയിലെ സീനിയര്‍ നഴ്‌സായ സെല്‍വിയാണ് കൊല്ലപ്പെട്ടത്.

തമിഴ്നാട്ടിലെ തേനി ജില്ലയിലെ  പാപ്പമ്മാള്‍പുരം സ്വദേശിയും ദിണ്ടിഗലില്‍ കാറ്ററിംഗ് ജോലിക്കാരനായ സുരേഷിന്റെ ഭാര്യയാണ് സെല്‍വി (43). ആണ്ടിപ്പട്ടി സര്‍ക്കാര്‍ ആശുപത്രിയിലെ സീനിയര്‍ നഴ്സായിരുന്നു ഇവര്‍. ഒരു കുട്ടിയുണ്ട്. ഏകദേശം 17 വര്‍ഷമായി സെല്‍വി നഴ്സാണ്. ഇതിനിടെ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സുരേഷും സെല്‍വിയും വിവാഹമോചിതരായി. തുടർന്ന് സെൽവി തനിച്ചായിരുന്നു താമസിച്ചുകൊണ്ടിരുന്നത്.പോലീസ് അന്വേഷണം തുടരുന്നു.

Back to top button
error: