NEWSWorld

ചക്കിക്കൊത്തരു ചങ്കരന്‍! ഭര്‍ത്താവിന്റെ രതിവൈകൃതം ശമിക്കാന്‍ യുവതി നായയുമായി സെക്സ് ചിത്രീകരിച്ചു

ലണ്ടന്‍: ഭര്‍ത്താവിനെ ലൈംഗികമായി തൃപ്തിപ്പെടുത്താന്‍ ഒരാള്‍ക്ക് എത്രത്തോളം പോകാനാകും? തന്റെ പീഡോഫൈല്‍ ഭര്‍ത്താവിന്റെ ‘രതിവൈകൃത’ങ്ങളെ
തൃപ്തിപ്പെടുത്താന്‍, ഒരു സ്ത്രീ ചെയ്ത കടുംകൈ കേള്‍ക്കണോ? നായയുമായി ലൈംഗികബന്ധം!

കേള്‍ക്കുമ്പോള്‍ തന്നെ അസ്വസ്ഥത തോന്നുന്ന ഈ വാര്‍ത്ത സത്യമാണോ എന്ന സംശയം പലര്‍ക്കും ഉണ്ടായേക്കാം. എങ്കിലും ഇത് സത്യമാണ്. ഇവര്‍ നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക മാത്രമല്ല ചെയ്തത് ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താന്‍ അതിന്റെ വീഡിയോ അയാള്‍ക്കു നല്‍കുകയും ചെയ്തു.

Signature-ad

സംഭവത്തില്‍ ഇംഗ്ലണ്ടിലെ ഹൈഡോക്ക് സ്വദേശികളായ കീറന്‍ പാര്‍ക്കിന്‍സണ്‍ (36), ഭാര്യ മേരി (38) യെയും പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം ഭാര്യ മൃഗങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ കണ്ട് ലൈംഗിക തൃപ്തി അടയുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല കീറന്‍ പാര്‍ക്കിന്‍സന്റെ ലൈംഗിക മനോവൈകല്യം . കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്നതിലും ഇയാള്‍ ആനന്ദം കണ്ടെത്തിയിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ മേരിയുടെയും കീറന്റെയും ഫെയ്‌സ്ബുക്ക് സംഭാഷണങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്തമായി. കുട്ടികളെ ബലാത്സംഗം ചെയ്യുന്നതും അതിന്റെ വീഡിയോകള്‍ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി സംഭാഷണങ്ങളാണ് ഇരുവരും ഫെയ്‌സ്ബുക്കിലൂടെ നടത്തിയിട്ടുള്ളത്.

കൂടാതെ ഇയാളുടെ ഫോണില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ത്രീകളും മൃഗങ്ങളും തമ്മില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന അശ്ലീല രംഗങ്ങളുടെ ഒരു വലിയ ശേഖരം തന്നെ കണ്ടെത്തിയിട്ടുണ്ട്. ഒരു വളര്‍ത്തുനായയുമായി കീറന്‍ പാര്‍ക്കിന്‍സണ്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോയും കണ്ടെടുത്തു.

നിരവധി കുട്ടികളെ ലൈംഗികവൈകൃതത്തിന് ഇരയാക്കിയിട്ടുള്ളതായി ദമ്പതികള്‍ പോലീസിനോട് സമ്മതിച്ചു. ഇവരില്‍നിന്ന് നിരവധി അശ്ലീല ചിത്രങ്ങളും വീഡിയോകളും പോലീസ് പിടിച്ചെടുത്തു. കുട്ടികളെ അശ്ലീല ചിത്രങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുന്നതും ഇവരുടെ പതിവായിരുന്നു എന്നും പോലീസ് പറഞ്ഞു. ഇതിനു പുറമേ ദമ്പതികള്‍ക്ക് മയക്കുമരുന്ന് ഉപയോഗവുമുണ്ട്. ചികിത്സിച്ചു ഭേദമാക്കേണ്ട രോഗകരമായ മാനസികാവസ്ഥയിലൂടെയാണ് ഇരുവരും കടന്നുപോകുന്നതെന്ന് ഇവരെ ഹാജരാക്കിയ ലിവര്‍പൂള്‍ ക്രൗണ്‍ കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇരുവരെയും ചികിത്സ നല്‍കി പുനരധിവസിപ്പിക്കാനാണ് കോടതിയുടെ തീരുമാനം.

 

Back to top button
error: