IndiaNEWS

ബീഫ് കയറ്റുമതി കമ്ബനി ഇലക്ടറല്‍ ബോണ്ടുകളിലൂടെ നല്‍കിയത് എട്ടു കോടി രൂപ !

ന്യൂഡൽഹി: രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബീഫ് കയറ്റുമതി കമ്ബനി ഇലക്ടറല്‍ ബോണ്ടുകളിലൂടെ നല്‍കിയത് എട്ടു കോടി രൂപ.ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയാണിത്.

ഇലക്ടറല്‍ ബോണ്ടുകള്‍ കൈമാറിയ കമ്ബനികളില്‍ രാജ്യത്ത് നിലവാരം കുറഞ്ഞ മരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ച്‌ വിറ്റഴിച്ച ഏഴ് കമ്ബനികളും ഉൾപ്പെടുന്നു.

നിയമനടപടികളില്‍ നിന്ന് രക്ഷ നേടാന്‍ കൈമാറിയത് 233 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ്.

Signature-ad

രാജ്യത്തെ 35 മരുന്ന് നിര്‍മാണ കമ്ബനികള്‍ ബോണ്ടുകളായി കൈമാറിയത് ആയിരം കോടിയോളം രൂപയാണ് !!

Back to top button
error: