IndiaNEWS

മുല്ലപ്പെരിയർ അണക്കെട്ട് നിർമ്മിച്ച  ബ്രിട്ടീഷ് എൻജിനീയർ കേണൽ ജോൺ പെന്നിക്വിക്കിന്‍റെ പ്രതിമ ലണ്ടനിൽ സ്ഥാപിക്കാൻ തമിഴ്നാട് സർക്കാർ

മുല്ലപ്പെരിയർ അണക്കെട്ട് നിർമിച്ച ബ്രിട്ടീഷ് എൻജിനീയർ കേണൽ ജോൺ പെന്നിക്വിക്കിന്‍റെ പ്രതിമ ലണ്ടനിൽ സ്ഥാപിക്കുമെന്ന് തമിഴ്നാട് സർക്കാർ. പെന്നിക്വിക്കിന്‍റെ ജന്മനാടായ ബ്രിട്ടനിലെ കാംബർലിയിൽ പ്രതിമ സ്ഥാപിക്കാൻ ലണ്ടനിലെ തമിഴ് പ്രവാസികളാണ് ശ്രമങ്ങൾ നടത്തിയത്.

പെന്നിക്വിക്കിന്‍റെ ജന്മദിനമായ ജനുവരി 15-ന് ഇതു പ്രഖ്യാപിക്കാനായതിൽ അതിയായ സന്തോഷമുണ്ട്. തമിഴ്‌നാട്ടിലെ അഞ്ചുജില്ലകളിൽ ശുദ്ധജലമെത്തിക്കാൻ തന്‍റെ സമ്പാദ്യം വിറ്റ് അണക്കെട്ട് നിർമിച്ച പെന്നിക്വിക്കിനെ തമിഴ്‌നാട് ജനത ഏറെ ആദരവോടെ ഓർക്കുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു.

പെന്നിക്വിക്കിന്‍റെ നേതൃത്വത്തിൽ 1895ലാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമിക്കുന്നത്. പ്രോജക്ടിന് ആവശ്യമായ പണം തികയാതെ വന്നതോടെ ഇംഗ്ലണ്ടിലെ തന്‍റെ കുടുംബസ്വത്തുക്കൾ വിറ്റ് പണം സ്വരൂപിച്ചാണ് പെന്നിക്വിക്ക് അണക്കെട്ട് നിർമാണം പൂർത്തിയാക്കിയത്.

Back to top button
error: