KeralaNEWS

സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അടുത്ത അധ്യയനവർഷവും അഞ്ചു വയസായി തുടരും

സംസ്ഥാന സിലബസിനു കീഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അടുത്ത അധ്യയനവർഷവും അഞ്ചു വയസായി തുടരുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

ദേശീയ വിദ്യാഭ്യാസനയ പ്രകാരം ഒന്നാം ക്ലാസ് പ്രവേശനം ആറാം വയസിലാണ്. എന്നാൽ, സംസ്ഥാനത്ത് ഇതു നടപ്പാക്കുന്നതിനു പ്രായോഗിക പ്രശ്നങ്ങളുണ്ട്. പുതിയ അധ്യയനവർഷവും അഞ്ചുവയസിൽ തുടർന്നശേഷം പിന്നീട് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിൽ നിലവിലുള്ള രീതിയിൽ അഞ്ചു വയസ് പൂർത്തിയാകുന്ന കുട്ടികൾക്കു പ്രവേശനം നൽകുന്ന രീതി ഈ വർഷവും തുടരുമെന്നും മന്ത്രി പറഞ്ഞു.

സിബിഎസ്ഇ സ്കൂളുകളിലെ പ്രവേശനപ്രായം സംബന്ധിച്ച് കോടതിയിൽ കേസ് നിലവിലുണ്ടെന്നും ഇത് തീർപ്പാകുന്ന മുറയ്ക്ക് ഇക്കാര്യത്തിൽ വ്യക്തത വരുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു പറഞ്ഞു. കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനപ്രായം ആറു വയസാക്കാനുള്ള തീരുമാനം ബന്ധപ്പെട്ട കേന്ദ്രസമിതിയുടേതാണെന്നും സംസ്ഥാന സർക്കാരിന് ഇതുമായി ബന്ധപ്പെട്ടു തീരുമാനങ്ങൾ എടുക്കാനാകില്ലെന്നും ഡയറക്ടർ വ്യക്തമാക്കി.

Back to top button
error: