KeralaNEWS

ഇല്ലത്തു നിന്ന്‌ ഇറങ്ങുകയും ചെയ്തു;അമ്മാത്ത് ഒട്ട് എത്തിയതുമില്ല

കായംകുളം: മുൻപ് തകഴി ഏരിയ കമ്മിറ്റി അംഗമായിരുന്നു യു പ്രതിഭ എംഎൽഎ.അവിടുത്തെ സമ്മേളനങ്ങളിൽ സ്ഥിരമായി ‘പങ്കെടുക്കാതായതോടെയാണ്’ അവരുടെ സൗകര്യം പ്രമാണിച്ച് കായംകുളം ഏരിയയിൽ ഉൾപ്പെടുത്തിയത്.
തകഴിയിൽ പാർട്ടി കമ്മിറ്റികളിൽ പങ്കെടുക്കുന്നില്ലെന്ന് പരാതി വന്നതോടെയാണ് സംസ്ഥാന കമ്മിറ്റി ഇടപെട്ട് ഇങ്ങനെ കായംകുളത്തേക്ക് മാറ്റിയത്.ഇവിടെയും അതുതന്നെ സ്ഥിതി. പ്രവർത്തനം തുടങ്ങിയതുമുതൽ പാർട്ടിയിലെ ചിലരുമായി അഭിപ്രായവ്യത്യാസവും ഉടലെടുത്തു. ഇത് പലപ്പോഴും പരസ്യ ഏറ്റുമുട്ടലിനും കാരണമായി. എം.എൽ.എയുടെ പ്രവർത്തന വീഴ്ചകൾ ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ ഭാരവാഹികൾ സമൂഹ മാധ്യമങ്ങളിൽ എത്തിയതോടെ വിഷയം വഷളാകുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേതൃത്വം ഇടപെട്ട് താൽക്കാലിക പരിഹാരം ഉണ്ടാക്കിയെങ്കിലും ഭിന്നത വീണ്ടും രൂക്ഷമായി.ഇപ്പോൾ അവിടെയുമില്ല ഇവിടെയുമില്ല എന്ന സ്ഥിതി.

Back to top button
error: