NEWS

രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 1,64,50,000 രൂപയുമായി യുവാക്കൾ പിടിയിൽ

ഹൈദരാബാദ് -തിരുവനന്തപുരം ശബരി എക്സ്പ്രസിൽനിന്ന് രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 1,64,50,000 രൂപയുമായി യുവാക്കൾ പിടിയിൽ. ആന്ധ്ര ഗുണ്ടൂർ സ്വദേശികളായ രാജേന്ദ്ര (40), ഷെയ്ഖ് അഹമ്മദ് (38) എന്നിവരാണ് അറസ്റ്റിലായത്. ഒലവക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.

നാലു ബാഗുകളിലായി സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ആന്ധ്രയിലെ ഗുണ്ടൂരിൽനിന്നു ഷൊർണൂരിലേക്കു സ്വർണം വാങ്ങുവാനായി കടത്തിക്കൊണ്ടുവന്നതാണെന്നാണ് പ്രതികളുടെ മൊഴി.

പണത്തിന്‍റെ യാതൊരുവിധ രേഖകളും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. കേസ് തുടരന്വേഷണത്തിനു പാലക്കാട് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിനു കൈമാറി.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പാലക്കാട് ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ച് മൂന്നു കേസുകളിലായി 2.21കോടി രൂപ ട്രെയിനിൽനിന്നു പിടികൂടിയിരുന്നു. അഞ്ചുപേരെ അറസ്റ്റുചെയ്തു.

Back to top button
error: