LIFETRENDING

അച്ഛനെ കൊന്നയാളെ സാഹസികമായി കണ്ടെത്തി മക്കൾ, ആ സംഭവകഥ മകൻ വിവരിക്കുന്നു

അച്ഛനെ കൊന്ന കേസിലെ പ്രതി ഒളിച്ചിരുന്ന സ്ഥലം മക്കൾ കണ്ടെത്തിയത് അതിസാഹസികമായി. പോലീസിന്റെ സഹായത്തോടെ പ്രതിയെ മക്കൾ ജയിലിൽ ആക്കുകയും ചെയ്തു. കർണാടകയിൽ വെച്ചാണ് തൊടുപുഴ കാപ്പിൽ ജോസ് സി കാപ്പൻ കൊല്ലപ്പെടുന്നത്. പത്തുവർഷം മുമ്പാണ് ഈ കേസ് നടന്നത്. ഒമ്മല സ്വദേശി സിജു കുര്യനാണ് പ്രതി. സിജുവിനെ കർണാടക ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ പ്രതി ഒളിവിൽ പോവുകയായിരുന്നു. അങ്ങനെയാണ് ജോസിന്റെ മക്കളായ സജിത്ത് ജെ കാപ്പനും രഞ്ജി ജോസ് കാപ്പനും സിജുവിനെ അന്വേഷിച്ചിറങ്ങുന്നത്. ആ സംഭവകഥ സജിത്ത് ജെ കാപ്പൻ NewsThen- നോട്‌ വിവരിക്കുന്നു.

പ്രതിയെ പിടിക്കാൻ ജോസ് സി കാപ്പന്റെ 10 മക്കളും ഒറ്റക്കെട്ടായാണ് നിന്നത്. ദൈവത്തിനു നന്ദി എന്നാണ് ജോസ് സി കാപ്പന്റെ മക്കൾ ഒറ്റക്കെട്ടായി പറയുന്നത്.

Back to top button
error: