NEWS

2016- 2022 കാലയളവില്‍  കൊല്ലപ്പെട്ടത് 23 സി.പി.എം പ്രവര്‍ത്തകർ

കണ്ണൂർ :2016 ഫെബ്രുവരി മുതല്‍ ഇതുവരെ 23 സി.പി.എം പ്രവര്‍ത്തകരാണ്‌ സംസ്ഥാനത്ത് കൊല്ലപ്പെട്ടത്.
 ആലപ്പുഴയില്‍ സിയാദും തിരുവനന്തപുരത്ത്‌ മിഥിലാജ്‌, ഹക്ക്‌മുഹമ്മദ്‌ എന്നിവരും ഇടുക്കിയില്‍ ധീരജും കൊല്ലപ്പെട്ട കേസില്‍ കോണ്‍ഗ്രസുകാരാണ് പ്രതികള്‍. എറണാകുളത്ത്‌ അഭിമന്യുവിനെ എസ്‌.ഡി.പി.ഐയും കാസര്‍കോട്ട്‌ ഔഫ്‌ അബ്ദുറഹ്‌മാനെ മുസ്ലിംലീഗും കൊലപ്പെടുത്തി.ബാക്കിയെല്ലാ കേസിലും ആർഎസ്എസ് ആണ് പ്രതിസ്ഥാനത്ത്.

2016- 2022 കാലയളവില്‍ ആര്‍.എസ്‌.എസ്‌ സംഘം കൊലപ്പെടുത്തിയ സി.പി.എം പ്രവര്‍ത്തകര്‍:

1) ഷിബു (സുരേഷ്‌), ചേര്‍ത്തല- ആലപ്പുഴ, 17-02-2016

2) സി വി രവീന്ദ്രന്‍, പിണറായി- കണ്ണൂര്‍, 19-05-2016

3) ശശികുമാര്‍, ഏങ്ങണ്ടിയൂര്‍- തൃശൂര്‍, 27-05-2016

4) സി വി ധനരാജ്‌, പയ്യന്നൂര്‍- കണ്ണൂര്‍, 11-07-2016

5) ടി സുരേഷ്‌കുമാര്‍, കരമന- തിരുവനന്തപുരം, 13-08-2016

6) മോഹനന്‍, വാളാങ്കിച്ചാല്‍- കണ്ണൂര്‍, 10-10-2016

7) പി മുരളീധരന്‍, ചെറുകാവ്‌- മലപ്പുറം, 19-01-2017

8) ജി ജിഷ്ണു, കരുവാറ്റ- ആലപ്പുഴ, 10-02-2017

9) മുഹമ്മദ്‌ മുഹസിന്‍, വലിയമരം- ആലപ്പുഴ 04-03-2017

10) കണ്ണിപ്പൊയ്യില്‍ ബാബു- കണ്ണൂര്‍ 07-05-2018

11) അബൂബക്കര്‍ സിദ്ദിഖ്‌- കാസര്‍കോട്‌, 05-08-2018

12) അഭിമന്യു വയലാര്‍- ആലപ്പുഴ, 05-04-2019

13) പി യു സനൂപ്‌, പുതുശേരി- തൃശൂര്‍, 04-10-2020

14) ആര്‍ മണിലാല്‍, മണ്‍റോതുരുത്ത്‌- കൊല്ലം, 06-12-2020

15) പി ബി സന്ദീപ്‌, പെരിങ്ങര- പത്തനംതിട്ട, 02-12-2021

16) ഹരിദാസന്‍, തലശേരി- കണ്ണൂര്‍, 21-02-2022

 

 

17) ഷാജഹാന്‍ –പാലക്കാട്‌- 14-08-2022

Back to top button
error: