
തിരുവനന്തപുരം: ഒരു മാസം മുന്‍പ് 27 കിലോവരുന്ന ഒരു പെട്ടി തക്കാളിക്ക് 300-350 രൂപയായിരുന്നു മൊത്തവില.ഇതു കഴിഞ്ഞ ദിവസം 1400രൂപവരെ എത്തിയിരിക്കുകയാണ്. ഒരുമാസം മുന്‍പ് 13-16 രൂപവരെയായിരുന്നു ചില്ലറ വില ഇപ്പോഴത് 75 രൂപക്കും മുകളിലാണ്.തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നും തക്കാളി വരവ് കുറഞ്ഞതാണ് വില ഉയരാന്കാരണമായതെന്നാണ് വ്യാപാരികള്‍ പറയുന്നത്.
തമിഴ്നാട്ടില്‍ കനത്ത വെയിലും കര്‍ണാടകയില്‍ വേനല്‍മഴയിലും വലിയതോതില്‍ കൃഷിനാശം സംഭവിച്ചതാണ് തിരിച്ചടിയായത്.
ഇതിനൊപ്പം ഇന്ധന വിലവര്‍ധനവും തക്കാളിവില ഉയരാന്‍ കാരണമായി. വരും ദിവസങ്ങളില്‍ വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. വിവാഹ സീണായതിനാല് തക്കാളിക്ക് ആവശ്യക്കാരും ഏറെയാണ്. കഴിഞ്ഞ ഡിസംബറില്‍ തക്കാളി വില 125 രൂപ വരെ എത്തിയിരുന്നു.
ഇതിനൊപ്പം ഇന്ധന വിലവര്‍ധനവും തക്കാളിവില ഉയരാന്‍ കാരണമായി. വരും ദിവസങ്ങളില്‍ വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. വിവാഹ സീണായതിനാല് തക്കാളിക്ക് ആവശ്യക്കാരും ഏറെയാണ്. കഴിഞ്ഞ ഡിസംബറില്‍ തക്കാളി വില 125 രൂപ വരെ എത്തിയിരുന്നു.
കഴിഞ്ഞ വർഷം ഇതേ സമയത്ത് വലിയ ട്രക്കുകളിൽ നിറച്ച് കൊണ്ടുവന്ന തക്കാളി റോഡരിലേക്ക് തള്ളുകയായിരുന്നു തമിഴ്നാട്ടിലും കർണാടകയിലും കർഷകർ. 15 കിലോ തക്കാളിക്ക് രണ്ടു രൂപയാണ് വില കിട്ടിയിരുന്നത്.മാർക്കറ്റിലെത്
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
മദ്യപിച്ച് ആംബുലന്‍സ് ഓടിച്ചു അപകടമുണ്ടാക്കി; ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു -
എന്തൊരു പ്രഹസനമാണ് മരാമത്തേ…. ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ ടാറിങ് പൊളിഞ്ഞു ! -
റോഡിന്റെ വശങ്ങളില് ഇന്റര്ലോക്ക്വിരിക്കാന് വൈകുന്നു; വ്യാപാരികളും വാഹനയാത്രക്കാരും ‘ലോക്കില്‍’ -
കാടിന് നടുവില്‍ ഒരു മൃഗാശുപത്രി, അതാണ് പാലാ മൃഗാശുപത്രി; വെട്ടിത്തെളിക്കാന്‍ ‘സമയ’മില്ലാതെ അധികൃതര്‍ ഓട്ടത്തിലാണ് സൂര്‍ത്തുക്കളേ….. -
അരുമയാകാം… പക്ഷേ അനുമതി നിര്‍ബന്ധം; പുതിയ നിബന്ധനകള്‍ കൂച്ചുവിലങ്ങാകുമോ ? -
കോട്ടയം ഡി.സി.സി. ഓഫീസ് ആക്രമിച്ച സംഭവം: അഞ്ച് ഡി.െവെ.എഫ്.ഐ. പ്രവര്‍ത്തകര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ എസ്.ഐയുടെ തൊപ്പിയെടുത്തുവച്ച് സെല്‍ഫിയെടുത്തയാളും ! -
വളമില്ലാതെ വിളവുണ്ടാകുമോ? എന്ന് നെല്‍ക്കര്‍ഷകര്‍ ചോദിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ലല്ലോ ! പുഞ്ചയിലെ നഷ്ടം വിരിപ്പില്‍ തിരിച്ചുപിടിക്കാനിറങ്ങിയ കര്‍ഷകര്‍ക്ക് തിരിച്ചടി -
കാത്തിരിപ്പിന് വിരാമമാകുന്നു… ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളജിന്റെ ഭാഗമായ ആശുപത്രി ആറുമാസത്തിനുള്ളില്‍ -
വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ ഒഴിവുകള്‍ -
അംഗപരിമിതന് മുന്പില് ‘അന്ധരായി’ അധികൃതര്‍; കുടുംബ പെന്‍ഷനുവേണ്ടി പ്രമോദ്കുമാര്‍ നെട്ടോട്ടത്തില്‍ -
സെക്രട്ടറിയുമില്ല, ഹെല്‍ത്ത് സൂപ്പര്വൈസറുമില്ല; കായംകുളം നഗരസഭയില്‍ ഭരണസ്തംഭനമെന്ന് -
കനത്ത കാറ്റ്: തോട്ടപ്പളളിയില്‍ പുളിമരം വീണ് വീട് തകര്‍ന്നു; വീട്ടുകാര്‍ രക്ഷപെട്ടത് തല നാരിഴക്ക് -
പാലത്തിന് കൈവരികളില്ല, പകരം മുളകള്‍ വച്ചുകെട്ടി യാത്ര; മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിന് പുല്ലുവില -
തെങ്ങുവീണ് സ്കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ഥി മരിച്ചു -
കനത്ത മഴ; ഇന്ന് കാസര്‍കോട് ജില്ലയില്‍ സ്കൂളുകള്‍ക്ക് അവധി