
അറബികളുടെ പ്രിയപ്പെട്ട നായ ആണ് സലുക്കി.ഏറ്റവും പുരാതനമായ നായ വർഗം എന്നാണ് സലുക്കി അറിയപ്പെടുന്നത്. ഏഴായിരം വർഷങ്ങൾക്ക് മൂൻപുള്ള ഈജിപ്ഷ്യൻ ചുമർ ചിത്രങ്ങളിൽ പോലും സലുക്കിയുടെ സാന്നിധ്യം ഉണ്ട്.
പ്രാചീനകാലത്ത് വേട്ടയാടാനാണ് അറബികൾ ഈ നായയെ ഉപയോഗിച്ചിരുന്നത്.സുലുക്കി മരിച്ചാൽ ”മമ്മി”യായി മറവു ചെയ്യുന്നതും പതിവായിരുന്നു.ബ്രിട്ടീഷ് അധിനിവേശകാലത്ത് സലുക്കി പല യൂറോപ്പ്യൻ രാജ്യങ്ങളിലും എത്തപ്പെട്ടു. മണിക്കൂറിൽ അറുപത്തിഅഞ്ചു കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന സലുക്കി പറക്കും നായ എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
ഹൗണ്ട് വർഗത്തിൽപ്പെട്ട സലുക്കിയെ ഇന്നും പ്രസിദ്ധമായ ഓട്ടമത്സരങ്ങളിൽ കാണാം.സലുക്കിയെ അറബികൾ വിൽപ്പന നടത്താറില്ലായിരുന്നു. വിശേഷദിവസങ്ങളിൽ, പ്രത്യേകിച്ച് കല്യാണത്തിനും മറ്റും ഇവയെ സമ്മാനമായി നൽകുകയാണ് പതിവ്.മെലിഞ്ഞ ശരീരവും ,കാരുണ്യം തുളുമ്പുന്ന കണ്ണുകളും ഉള്ള സലുക്കി തന്റെ ഉടമകൾക്ക് വേണ്ടി ജീവൻ കളയുന്ന, വളരെയേറെ സ്നേഹിക്കുന്ന ഇനത്തിൽപ്പെട്ട നായയാണ്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു -
വൻതോതിൽ ഡോളര്‍ വിറ്റൊഴിച്ച് റിസർവ് ബാങ്ക് -
പട്ടാപകൽ വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ താഴ്ത്തി, കൊലപാതകം മോഷണ ശ്രമത്തിനിടയിൽ എന്ന് പൊലീസ് -
പമ്പയിൽ നിന്ന് മാലിന്യങ്ങൾ നീക്കി, പക്ഷേ പ്രതിപക്ഷ നേതാവിൻ്റെ മനസിലെ മാലിന്യങ്ങൾ ബാക്കി -
ചൈനാ അതിര്‍ത്തിയിലടക്കം നിരീക്ഷണം നടത്താന്‍ അത്യാധുനിക എ.ഐ. ഡ്രോണ്‍ ദൗത്യവുമായി എച്ച്.എ.എല്‍. -
നവജാതശിശുവിനെ കൊന്ന സംഭവം: കരച്ചില് അലോസരം ഉണ്ടാക്കിയതോടെ കുട്ടിയെ കിണറ്റില്‍ എറിയുകയായിരുന്നെന്നു പോലീസ്; യുവതി പ്രസവാനന്തര മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ചിരുന്നതായും വിവരം -
മാവേലിസ്റ്റോറില്‍ വന്ന സ്ത്രീയുടെ മൂന്നരപ്പവന്റെ മാല പൊട്ടിച്ച കേസില്‍ ഒന്നാം പ്രതിയുടെ പെണ്‍സുഹൃത്ത് അറസ്റ്റില്‍ -
ബീച്ചിലെത്തിയ തമിഴ്സംഘത്തിലെ യുവാവ് മദ്യലഹരിയില്‍ ഒപ്പമുള്ളവരുമായി വഴക്കിട്ട് കടലില്‍ചാടി -
യുവാവിന്റെ സ്കൂട്ടര്‍ ആറ്റിലെറിഞ്ഞു -
കരിങ്കല്ലുപയോഗിച്ച് അടുക്കളവാതില്‍ തകര്‍ത്ത് പണവും സ്വര്‍ണവും വീട്ടുപകരണങ്ങളും കവര്‍ന്നു -
പൂട്ടില്ലാത്തതിനാല്‍ വാതില്‍ ചാരിയിട്ടിട്ട് ചോറൂണ് ചടങ്ങിനു പോയി; മടങ്ങിയെത്തിയപ്പോള്‍ അലമാരി കുത്തിത്തുറന്ന് നാലുപവന് കവര്‍ന്ന നിലയില്‍ -
രാജ്യസേവനത്തിനിടെ ജീവന് നഷ്ടപ്പെട്ട സൈനികന് ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കി ജന്മനാട് -
ഓർഡിനൻസ് വിവാദം: ഗവർണറെ അനുനയിപ്പിക്കാൻ സർക്കാർ, ചീഫ് സെക്രട്ടറി കൂടിക്കാഴ്ച നടത്തി -
ഒമാനില്‍ വന്‍ ലഹരിമരുന്ന് വേട്ട; ഫാമില്‍ 40 കിലോയിലേറെ ഹാഷിഷ് ഉള്‍പ്പെടെ പിടികൂടി -
ബംഗ്ലാദേശില്‍ ഇന്ധനവില 52% വര്‍ധിപ്പിച്ചു; ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചു