
ന്യൂഡൽഹി :തീവ്ര മതപ്രചാരണവും കലാപാഹ്വാനവും നടത്തിയ ബംഗ്ലാദേശി മത പ്രഭാഷകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ.കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.അസമിലാണ് സംഭവം.
ജലാല്‍ ഉദ്ദീന്‍ ഉസ്മാനി, മുഫ്തി ഹുസൈന്, അബു താഹര്‍, എംഡി ജക്കറിയ, ഖവാജ ബദ്റുദ്ദോസ ഹൈദര്‍, ഹസ്രത്ത് മൗലാന മുഫ്തി എന്നീ മതപ്രഭാഷകരെയും ഗായകനായ മുനിയ മൂണിനെയുമാണ് നാട് കടത്തിയത്. ഇവരുടെ വിസ റദ്ദാക്കുകയും ചെയ്തു.ടൂറിസ്റ്റ് വിസയിലും മെഡിക്കല്‍ വിസയിലും എത്തി ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത പടര്‍ത്തുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്തു എന്ന കണ്ടെത്തലിനെ തുടർന്നാണിത്.
അസമിലെ, ധൂബ്രി, വാല്‍ബെറ്റ, ഗോള്‍പാറ, മോറിഗാവ്, മാലിഗാവ് എന്നിവിടങ്ങളില്‍ എത്തി ആയിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിലാണ് ഇവര്‍ രാജ്യവിരുദ്ധ പ്രസംഗങ്ങള്‍ നടത്തിയത്. ഇത് സംബന്ധിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി നടപടിയെടുത്തതെന്ന് അസം എഡിജിപി ഹീരേനാഥ് പറഞ്ഞു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
ഔദ്യോഗിക നിര്‍ദേശമായി, അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ പിഎന്‍ആര്‍ വിവരങ്ങള്‍ കസ്റ്റംസിന് നല്‍കണം; ലക്ഷ്യം നിയമലംഘകര്‍ രാജ്യം വിടുന്നത് തടയാന്‍ -
ജീവിതശൈലി ക്രമപ്പെടുത്തുന്നതിന് ബി.എം.ഐ. യൂണിറ്റ് -
ജോലികഴിഞ്ഞ് മടങ്ങിയ എസ്.ഐക്ക് റോഡിലെ കുഴിയില്‍ വീണ് പരുക്ക് -
10 രൂപ മാത്രം! സ്വാതന്ത്ര്യ ദിനത്തില്‍ ‘ഫ്രീഡം ടു ട്രാവല്‍’ ഓഫറുമായി കൊച്ചി മെട്രോ -
ഭാരത് ജോഡോ യാത്ര; കെപിസിസി ആസ്ഥാനത്ത് കണ്ട്രോള് റൂം തുറന്നു -
ആര്.എസ്.എസുകാരുടെ ശ്രദ്ധയ്ക്ക്, ഗണഗീതം കേട്ട് ഓടിപ്പോയി കയറരുത്, വരുന്നത് കോണ്‍ഗ്രസ് ജാഥയാണ്; അകമ്പടിഗാനം വിവാദമായതോടെ യൂത്ത് കോണ്‍ഗ്രസ് പൊല്ലാപ്പില്‍! -
ഭൂമി: പട്ടികജാതിക്കാർക്ക് 70 വയസ്സ് വരെ അപേക്ഷിക്കാം -
കന്യാകുമാരി വിവേകാനന്ദ പാറയിൽ 75 അടി നീളമുള്ള ദേശീയ പതാക പ്രദർശിപ്പിച്ചുകൊണ്ട് കരസേനയുടെ തിരംഗാ യാത്രയ്ക്ക് തുടക്കം -
അമ്മയെ വിചാരണ ചെയ്യണം; കടയ്ക്കാവൂര്‍ പീഡനക്കേസില്‍ തന്റെ ഭാഗം കേട്ടില്ലെന്ന് ആരോപിച്ച് മകന് സുപ്രീം കോടതിയില്‍ -
വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ പാറയിടുക്കിനിടയില്പ്പെട്ട് മരിച്ചു -
പേവിഷബാധ സ്ഥിരീകരിച്ച രോഗി കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും രക്ഷപ്പെട്ടു; ഓടിച്ചിട്ട് പിടിച്ച് പോലീസ് -
കേരളത്തിൽ പിഡബ്ല്യുഡിയുടെ കീഴിലുള്ള റോഡുകൾ എത്രയെന്ന് അറിയാമോ? -
ആ കുഴി തമിഴ്നാട്ടിലേത്;വിവാദ പോസ്റ്ററിനെതിരെ പ്രതികരണവുമായി കുഞ്ചാക്കോ ബോബൻ -
യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്ന് പേര് കൂടി അറസ്റ്റില്‍ -
കുഞ്ചാക്കോ ബോബനെതിരെ സൈബർ ആക്രമണം