KeralaLIFEMovieNEWS

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ വീണ്ടും വിവാദം

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ വീണ്ടും വിവാദം. തന്‍റെ സിനിമ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതി പൂഴ്ത്തിയെന്ന് സംവിധായകന്‍ പ്രിയനന്ദനൻ ആരോപിച്ചു‍. ധബാരിക്കുരുവി എന്ന തന്‍റെ സിനിമ പൂഴ്ത്താൻ ഇടപെടൽ ഉണ്ടായിട്ടുന്ന് അദ്ദേഹം പറഞ്ഞു.

 

ആദ്യ റൗണ്ടില്‍ ധബാരിക്കുരുവി ഉണ്ടായിരുന്നുവെന്ന് ഒരു ജൂറി അംഗം തന്നെ പറഞ്ഞു. അത് അന്തിമ റൗണ്ടിലെത്തില്ല, ഇതിനിടയില്‍ ഇടപെടലുണ്ടായിയെന്നും പ്രിയനന്ദനൻ ആരോപിച്ചു.

 

ധബാരിക്കുരുവി ആദിവാസികളെ കുറിച്ചുള്ള സിനിമയായിരുന്നു. സിനിമ മാറ്റിവച്ചതിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹോം സിനിമ അവാർഡ് നിർണയത്തിൽ തഴയപ്പെട്ടതു സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. സിനിമ എന്താണെന്നാണ് നോക്കേണ്ടത്. മുതലിറക്കുന്നവരെ നോക്കിയല്ല സിനിമയെ വിലയിരുത്തേണ്ടതെന്നും പറഞ്ഞു.

Back to top button
error: