
കോഴിക്കോട് ചേലിയയിലെ ബിജിഷയെ മരണത്തിലേക്ക് നയിച്ചത് ഓൺലൈൻ റമ്മി കളി എന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.ഓൺലൈൻ റമ്മി കളി കാരണം ഇവർക്ക് നഷ്ടപ്പെട്ടത് ഇരുപത് ലക്ഷത്തോളം രൂപയാണ്.ഒന്നേമുക്കാൽ കോടിയുടെ ഇടപാടുകൾ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി നടന്നുവെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.
കാര്യമായ സാമ്പത്തിക പ്രയാസങ്ങളൊന്നുമില്ലാതിരുന്ന കോഴിക്കോട് കൊയിലാണ്ടി ചേലിയ സ്വദേശിനിയായ ബിജിഷ (31) കഴിഞ്ഞ ഡിസംബര്‍ 11നാണ് ആത്മഹത്യ ചെയ്തത്.സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇതിനു പിന്നാലെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന ആരോപണവുമായി നാട്ടുകാര്‍ ആക്ഷൻ കമ്മറ്റി രൂപീകരിക്കുകയും മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകുകയും ചെയ്തിരുന്നു.ആത്മഹത്യ എന്നെഴുതി തള്ളിയ ലോക്കൽ പോലീസിൽ നിന്നും പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
സൗദിയില്‍ ചൂട് ഉയരുന്നു -
എകെജി സെന്ററിനെതിരായ ആക്രമം: പ്രകോപനം സൃഷ്ടിക്കാനുള്ള യുഡിഎഫ് തന്ത്രമെന്ന് സി.പി.എം. -
എ.കെ.ജി. സെന്ററിനെതിരായ ആക്രമണം: കനത്ത ജാഗ്രതയില്‍ പൊലീസ് -
ആണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ മദ്രസ അധ്യാപകന് 67 വര്‍ഷം തടവും 65,000 രൂപ പിഴയും -
സ്വപ്ന സുരേഷിന്റെ മകള്‍ വിവാഹിതയാകുന്നു -
മാധ്യമങ്ങളുടെ ദുഷ്ടലാക്കും വ്യാജവാർത്തയും കെഎസ്ഇബി പൊളിച്ചടുക്കിയപ്പോൾ -
സ്റ്റാർ ഫ്രൂട്ട് അഥവാ ചതുരപ്പുളി -
കെഎസ്ആർടിസിയുടെ ബഡ്ജറ്റ് യാത്ര; മലപ്പുറത്ത് നിന്നും വെറും 174 രൂപയ്ക്ക് ഊട്ടി കാണാം -
പട്ടാമ്പിയുടെ ചരിത്രം അഥവാ നേതിരിമംഗലത്തിന്റെ ചരിത്രം -
തിരുവനന്തപുരത്ത് എകെ ജി സെന്ററിന് നേരെ ബോംബേറ് -
ഒന്നു പിഴച്ചാൽ മരണം ഉറപ്പ്; ലോകത്തിലെ ഏറ്റവും അപകടം പിടിച്ച വിമാനത്താവളങ്ങൾ -
കേദാര്‍നാഥിലേക്ക് ചുരുങ്ങിയ ചിലവിൽ ഹെലികോപ്റ്ററിൽ പോകാം;വിശദ വിവരങ്ങൾ -
നിങ്ങൾക്ക് ക്യാൻസർ ഉണ്ടോ ? അറിയാന്‍ ഈ ലക്ഷണങ്ങള്‍ മതി -
പേവിഷബാധയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങള്‍ -
ന്യൂസിലാന്‍ഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി പാല സ്വദേശി അലീന അഭിലാഷ് നിയമിതയായി, ജന്മനാട് അഭിമാനിക്കുന്നു