Lead NewsNEWS

കടലിൽ തകർന്നുവീണ ഇന്തോനേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

62 പേരുമായി കഴിഞ്ഞദിവസം ജാവാ കണ്ണിൽ തകർന്നുവീണ വിമാനത്തിന്റെ ഭാഗങ്ങളും അവശിഷ്ടങ്ങളും രക്ഷാപ്രവർത്തകർ കണ്ടെത്തി.

12 ജീവനക്കാർ ഉൾപ്പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 62 യാത്രക്കാരിൽ ഏഴ് കുട്ടികളും മൂന്ന് ശിശുക്കളും ഉൾപ്പെട്ടിരുന്നു. രക്ഷാപ്രവർത്തനത്തിനായി 10 കപ്പലുകളാണ് നിയോഗിച്ചിട്ടുള്ളത്.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.30ന് ജക്കാർത്തയിൽ നിന്ന് ബെസ്റ്റ് കാളി മന്ത നിലേക്ക് പുറപ്പെട്ട ശ്രീവിജയ എയർലൈൻസ് ബോയിങ് 737 വിമാനമാണ് ടേക്ക് ഓഫ് തൊട്ടുപിന്നാലെ റഡാറിൽ നിന്ന് അപ്രത്യക്ഷമായത്.

Back to top button
error: