NEWS

കഞ്ചാവ് കേസ് പ്രതി ഷെമീറിന്റെ മരണം; ജനറല്‍ ആശുപത്രിയില്‍ വച്ചുള്ള മര്‍ദ്ദനം കൊണ്ടാകാം, കൊവിഡ് സെന്‍ററില്‍ മര്‍ദനം നടന്നിട്ടില്ലെന്ന് പോലീസ്

റിമാൻ്റ് പ്രതിയുടെ ദുരഹമരണത്തെക്കുറിച്ച് ജയില്‍ വകുപ്പിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നു. മരണകാരണമാകുന്ന തരത്തില്‍ പ്രതിക്ക് മര്‍ദ്ദനമേറ്റിട്ടില്ലെന്നും ചെറിയ റാഗിംഗ് മാത്രമേ നടന്നിട്ടുള്ളുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പ്രതിയോട് രണ്ട് ജീവനക്കാര്‍ മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ അമ്പിളിക്കലയില്‍ നാല് ജയില്‍ ജീവനക്കാരെ സ്ഥലം മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. കഞ്ചാവ് കേസ് പ്രതി ഷെമീറാണ് കോവിഡ് കേന്ദ്രത്തില്‍ മരിച്ചത്. ക്രൂരമര്‍ദ്ദനമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

തൃശൂരിൽ റിമാൻഡ് പ്രതിയുടെ മരണം ജയിൽ ഡി.ജി.പി നേരിട്ടന്വേഷിക്കും.
മരിച്ച ഷമീറിന്റെ ഭാര്യയുടെ മൊഴിയെടുക്കും.

Back to top button
error: