NEWS

റബ്ബർ വില കുതിക്കുന്നു, കർഷകർ ആഹ്ലാദത്തിൽ

വിപണിയില്‍ റബര്‍ വിലയില്‍ കാണുന്ന ഉണർവ് തുടര്‍ന്നാല്‍ കിലോഗ്രാമിന് 190 രൂപ നിലവാരത്തിലെത്തിയേക്കുമെന്നാണ് സൂചന. 2012നുശേഷം ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയത്.വരും ദിവസങ്ങളിൽ വില വീണ്ടും ഉയരുമെന്നും 200 രൂപയില്‍ എത്താനുള്ള സാധ്യതയും വ്യാപാരികള്‍ പ്രവചിക്കുന്നു

കോട്ടയം: കനത്ത മഴ മൂലമുണ്ടായ പ്രതിസന്ധിയെ മറികടന്ന് റബർ വിപണി ഉണരുന്നത് കർഷകർക്ക് പ്രതീക്ഷയായി.
വിപണിയില്‍ റബര്‍ വിലയില്‍ കാണുന്ന ഉണർവ് തുടര്‍ന്നാല്‍ റബറിന് വില കിലോഗ്രാമിന് 190 രൂപ നിലവാരത്തിലെത്തിയേക്കാമെന്ന് സൂചന.
കിലോഗ്രാമിനു 183 രൂപയാണ് കഴിഞ്ഞ ദിവസത്തെ റബർ ബോർഡ് വില.
വിപണിയില്‍ റബറിന് 2012നുശേഷം ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയത്.
മലയോര മേഖലയില്‍ വ്യാഴാഴ്ച 183 രൂപയ്ക്കു വരെ വ്യാപാരം നടന്നു. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് സൂചന. വില 200 രൂപയില്‍ എത്താനുള്ള സാധ്യതയും വ്യാപാരികള്‍ പ്രവചിക്കുന്നു.

മൂന്നുമാസം മുമ്പ് വില 180 രൂപയിലെത്തിയെങ്കിലും പിന്നീട് താഴ്ന്നു. ആഭ്യന്തര വിപണിയിലെ ദൗര്‍ലഭ്യവും ഇറക്കുമതി കുറഞ്ഞതുമാണ് ഇപ്പോള്‍ വില ഉയരാന്‍ കാരണം.
ഇറക്കുമതിയിലുണ്ടായിട്ടുള്ള ഇടിവും ഉപഭോഗത്തിലെ വര്‍ധനയും മഴമൂലമുള്ള ലഭ്യതക്കുറവുമൊക്കെയാണു റബര്‍ വിലയെ ഇപ്പോഴത്തെ വിലനിലവാരത്തിലേക്കു നയിച്ചത്.
വിദേശ ഇറക്കുമതിയാണ് ആഭ്യന്തര റബ്ബർ വിപണിയെ എക്കാലത്തും നിയന്ത്രിച്ചിരുന്നത്. ഇറക്കുമതി ചെയ്യുന്ന റബർ കിലോയ്ക്ക് 130 രൂപയ്ക്കുടുത്ത് ലഭ്യമായിരുന്നു എന്നാതാണ് കേരളത്തിലെ കർഷകരുടെ സ്വപ്നങ്ങളെ തകർത്തിരുന്നത്.
കോവിഡ് വന്നതോടെ കണ്ടൈനറുകൾ ലഭ്യമല്ലാതായി. അതോടെ ഇറക്കുമതി നിലച്ചു. റബർ വിപണി ഉണർന്നു.
ഇറക്കുമതിയിലുണ്ടായിട്ടുള്ള ഇടിവും ഉപഭോഗത്തിലെ വര്‍ധനയും മഴമൂലമുള്ള ലഭ്യതക്കുറവുമൊക്കെയാണു റബര്‍ വിലയെ ഇപ്പോഴത്തെ വിലനിലവാരത്തിലേക്കു നയിച്ചത്.

അന്താരാഷ്ട്ര വിപണിയിലും അനുകൂല സാഹചര്യമായതിനാല്‍ പെട്ടെന്നൊരു വിലത്തകര്‍ച്ച ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

പക്ഷേ ഒക്ടോബര്‍ ആദ്യം മുതല്‍ തുടരുന്ന ശക്തമായ മഴയില്‍ ടാപ്പിങ് നിലച്ച അവസ്ഥയാണ്. നവംബര്‍ ആദ്യവാരത്തോടെ ടാപ്പിങ് പുനരാരംഭിക്കേണ്ടതാണെങ്കിലും മഴ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.

ഒട്ടുപാൽ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ 10 രൂപ വര്‍ധിച്ച് 110 രൂപക്കാണ് വ്യാപാരം നടന്നത്.
എന്നാല്‍, പ്രതികൂല കാലാവസ്ഥമൂലം വില ഉയര്‍ച്ചയുടെ ആനുകൂല്യം കര്‍ഷകര്‍ക്ക് ഭാഗികമായേ ലഭിക്കൂ. മഴമൂലം ഉൽപാദനം ഗണ്യമായി കുറവാണിപ്പോൾ.

Back to top button
error: